Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കലാപം സൃഷ്ടിക്കാന്‍ ശ്രമം? മറ്റെല്ലാം പരാജയപ്പെട്ടു, ഇനി കര്‍ഷകരെ ഇറക്കിക്കളിക്കാന്‍ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 10:48 pm IST
in India

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയം. മറ്റെല്ലാ രീതിയിലും പരാജയപ്പെട്ട പ്രതിപക്ഷം ഇനി കര്‍ഷകസമരത്തിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

സംശയാസ്പദമായ രീതിയിലാണ് മിനിമം താങ്ങുവില കിട്ടാന്‍ പാകത്തില്‍ നിയമം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പൊടുന്നനെ ഫെബ്രുവരി 13ന് 200ഓളം കര്‍ഷകസംഘടനകള്‍ ദല്‍ഹി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.  ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളാണ് കുറഞ്ഞ താങ്ങ് വില ലഭിക്കാന്‍ വേണ്ട നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് ദല്‍ഹി മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകദേശം 200ഓളം കര്‍ഷകസംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 5000 ട്രാക്ടറുകളും 25000 കര്‍ഷകരെയും അണിനിരത്തി ദല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഈ മാര്‍ച്ചിന് കലാപം സൃഷ്ടിക്കാനും ശ്രമമുണ്ടായേക്കുമെന്ന രഹസ്യ ഏജന്‍സികളുടെ വിവരത്തെ തുടര്‍ന്ന് ബസ് സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എല്ലാം പൊലീസിന് വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ആയുധം ഏന്തിയവര്‍ വരാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. സമരക്കാരെ ട്രക്കില്‍ കയറ്റി കൊണ്ടുവരുന്നത് തടയാന്‍ ആണികളും വിതറിയിട്ടുണ്ട്. പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പേരില്‍ അധികം കൂട്ടംകൂടുന്നത് തടയാനാണിത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും സമരത്തിന് വരുമെന്നതിനാല്‍ വലിയ ആശങ്കയുണ്ട്. ഇവരില്‍ പലരും ആയുധങ്ങള്‍ കൊണ്ടുവരാമെന്ന ഭീഷണിയും ഉണ്ട്. അതിനാലാണ് 144 പ്രഖ്യാപിച്ചതെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. തോക്ക്, തൃശൂല്‍, വാള്‍, കുന്തം, ലാത്തി, വടി എന്നിവ കൊണ്ടുവരുന്നതും പൊലീസ് തടയും.

സമരവും കലാപവും നടത്തി ഫോട്ടോകളും വീഡിയോകളും സംഘടിപ്പിച്ച് മോദി സര്‍ക്കാരിനെതിരായ പ്രചാരണമായി സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഖലിസ്ഥാന്‍ സംഘടനകള്‍ വരെ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. സമരം പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നിന്നും ട്രക്ക്, ലോറി, ബസ്, സ്വകാര്യവാഹനങ്ങള്‍ എന്നിവയില്‍ സമരക്കാരെ നിറച്ച് ദല്‍ഹിയിലേക്ക് വരുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് പൊലീസ് വ്യക്തമാക്കി.

മിക്കവാറും മുന്‍പ് നടന്നതിന് സമാനമായി, ദല്‍ഹി അതിര്‍ത്തി റോഡുകള്‍ സ്തംഭിപ്പിച്ച് ഗതാഗതം തടയുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നറിയുന്നു.

 

 

Tags: FarmersPMModifarmers protestdelhi marchsocial unrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.