Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരദ് പവാര്‍ എന്‍സിപിയില്‍ നിന്നും പുറത്ത്; ഇനി എന്‍സിപി എന്ന പേരും ചിഹ്നവും അജിത് പവാറിന് സ്വന്തം; തീരുമാനമെടുത്ത് തിര. കമ്മീഷന്‍

എന്‍സിപി സ്ഥാപകനായ ശരദ് പവാര്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്. എന്‍സിപി എന്ന പേരും ചിഹ്നവും മരുമകനെങ്കിലും ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന അജിത് പവാറിന് നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 08:59 pm IST
in India

ന്യൂദല്‍ഹി: എന്‍സിപി സ്ഥാപകനായ ശരദ് പവാര്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്. എന്‍സിപി എന്ന പേരും ചിഹ്നവും മരുമകനെങ്കിലും ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന അജിത് പവാറിന് നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെയാണിത്.

ശരദ് പവാറുമായുള്ള യുദ്ധം അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതോടെ

അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് ശരദ് പവാറും മരുമകനും തമ്മില്‍ എന്‍സിപിയുടെ പേരിനും പാര്‍ട്ടി ചിഹ്നത്തിനും വേണ്ടി കിടമത്സരം തുടങ്ങിയത്. ഇത് നിയമയുദ്ധമായി മാറി. എന്നാല്‍ ചൊവ്വാഴ്ച ഈ നിയമയുദ്ധത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോള്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിന് അനുകൂലമായി നിര്‍ണ്ണായക തീരുമാനമെടുക്കുകയായിരുന്നു. എൻസിപി എന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവില്‍ പറയുന്നു. രണ്ട് ദശകം മുന്‍പ് എന്‍സിപി എന്ന പാര്‍ട്ടി രൂപീകരിച്ച ശരദ് പവാറിന് താന്‍ പോറ്റി വളര്‍ത്തിയ പാര്‍ട്ടിയാണ് നഷ്ടപ്പെട്ടത്.

ഫെബ്രുവരി ഏഴിനകം പുതിയ പേര് നിര്‍ദേശിച്ചില്ലെങ്കില്‍ ശരത് പവാറിനൊപ്പമുള്ള എംഎല്‍എമാര്‍ സ്വതന്ത്രരാകും
പുതിയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി ഏഴ് ബുധനാഴ്ചയ്‌ക്കകം നിര്‍ദേശിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മഹാരാഷ്‌ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ട അവസാന ദിവസം അടുക്കുകയാണ്. ഫെബ്രുവരി ഏഴിനകം ശരദ് പവാര്‍ പുതിയ പാര്‍ട്ടിയുടെ പേര് നിര്‍ദേശിച്ചില്ലെങ്കില്‍ ശരദ് പവാര്‍ പക്ഷത്തുള്ള മുഴുവന്‍ എംഎല്‍എമാരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രരായി പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത് മുഴുവന്‍ എംഎല്‍എമാരോടും ആരാഞ്ഞ ശേഷം

എൻസിപിയുടെ പേരിൽ മത്സരിച്ച് വിജയിച്ച ഭൂരിപക്ഷം ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിരിക്കുന്നത്. പാർട്ടി ഭരണഘടന പ്രകാരം ഇരു വിഭാഗങ്ങളും പ്രവർത്തിച്ചില്ലെന്നും അതിനാലാണ് ഒപ്പമുളള ജനപ്രതിനിധികളുടെ എണ്ണം കണക്കിലെടുത്ത് തീരുമാനമെടുത്തതെന്നും കമ്മീഷൻ വ്യക്തമാക്കി. ശരദ്, അജിത് വിഭാഗങ്ങൾ പാർട്ടി ഭരണഘടന പ്രകാരമല്ല പ്രവർത്തിക്കുന്നത്. ഭരണഘടനയിൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലല്ല അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ ഭരണഘടന മാനദണ്ഡമാക്കി തീരുമാനമെടുക്കാൻ സാധിക്കില്ല. ആയതിനാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണം പരിഗണിച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും ഉത്തരവിൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനൊപ്പം ചേര്‍ന്നത് 2003 ജൂലായില്‍

2023 ജൂലൈയിലാണ് പാർട്ടിയിൽ ഭിന്നതകൾ ഉടലെടുത്തതിന് പിന്നാലെ അജിത് പവാർ ഭൂരിഭാഗം അംഗങ്ങൾക്കുമൊപ്പം എൻഡിഎയുടെ ഭാഗമാകുന്നത്. പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു..1999 കോൺഗ്രസിനെ പിളർത്തി ശരദ് പവാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് എൻസിപി.

 

Tags: Election CommissionNcpSharad Pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.