Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ രാഷ്‌ട്രീയ പ്രസംഗം പോലെ: കെ. സുരേന്ദ്രന്‍

ഇത് കേരളത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ധനമന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. വളര്‍ച്ചയ്‌ക്ക് ഉതകുന്ന ഒരു നടപടിയും ബജറ്റിലില്ല. പുതിയ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിലകുറഞ്ഞ രാഷ്‌ട്രീയം മാത്രമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 10:11 pm IST
in Kerala

പത്തനംതിട്ട: കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ രാഷ്‌ട്രീയ പ്രസംഗം പോലെയാണെന്ന് എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍. ബജറ്റിലെ പ്രസംഗം വസ്തുതാ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ഇത് കേരളത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ധനമന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. വളര്‍ച്ചയ്‌ക്ക് ഉതകുന്ന ഒരു നടപടിയും ബജറ്റിലില്ല. പുതിയ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിലകുറഞ്ഞ രാഷ്‌ട്രീയം മാത്രമാണുള്ളത്. കര്‍ഷകരെയും യുവാക്കളെയും സഹായിക്കാന്‍ ബാലഗോപാലിന്റെ പക്കല്‍ ഒന്നുമില്ല. നിക്ഷേപം വര്‍ധിപ്പിക്കാനോ വ്യവസായിക പുരോഗതിക്കോ നടപടിയില്ല.

അനന്ത സാധ്യതകളുള്ള ടൂറിസത്തിന് പോലും ഈ ബജറ്റില്‍ ഒന്നുമില്ല. റബറിന് 170 രൂപ താങ്ങുവിലയുള്ള സ്ഥാനത്ത് 10 രൂപ കൂട്ടിയത് വലിയ കാര്യമായാണ് പറയുന്നത്. ഇത് കര്‍ഷകരെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. റബറിന് താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ 180 രൂപയില്‍ ഒതുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഡിഎയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരെ ചതിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡിഎ ഉയര്‍ത്തി മുന്നോട്ട് പോകുകയാണ്.

സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ടി.പി. ശ്രീനിവാസനെ ക്രൂരമായി മര്‍ദിച്ചവരാണ് ഇന്ന് സ്വകാര്യ സര്‍വകലാശാലയ്‌ക്ക് വേണ്ടി വാദിക്കുന്നത്. ടി.പി. ശ്രീനിവാസനോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കൊച്ചിയില്‍ പ്രഖ്യാപിച്ച 4,000 കോടിയുടെ പദ്ധതിയെപ്പറ്റിയോ മറ്റ് കേന്ദ്ര പദ്ധതികളെകുറിച്ചോ ഒരു നല്ല വാക്കുപോലും ധനമന്ത്രി പറഞ്ഞില്ല.

സംസ്ഥാനത്തിന് നല്കിയ സാമ്പത്തിക സഹായത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിട്ടുണ്ട്. കേരളത്തിന് കൊടുക്കാനുള്ളതും അതിലധികവും കേന്ദ്രം കൊടുത്തിട്ടുണ്ട്. കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുകയാണ്. കിഫ്ബിയെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി കടമെടുത്ത് മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നു. കിഫ്ബിയെ പറ്റി ബജറ്റില്‍ അധികം പറയാത്തത് അത് വലിയ പരാജയമായതുകൊണ്ടാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭൂനികുതി ഈടാക്കുന്ന കൊള്ളയാണ് ഇവിടെ നടക്കുന്നത്.

കെഎസ്ഐഡിസിക്ക് വീണ്ടും പണം നീക്കിവച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ ഒരു ശ്രമവുമില്ല. 25,000 കോടി പിരിച്ചെടുക്കാനുള്ളതിനെ പറ്റി ഒന്നും പറയാതെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണ്. നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുവദിച്ചത് കോടികളുടെ അഴിമതി നടത്താനാണ്.

ഒരു സ്ഥാപനത്തില്‍ നിന്നും മാത്രമല്ല പല സ്ഥാപനങ്ങളില്‍ നിന്നും എല്‍ഡിഎഫും യുഡിഎഫും മാസപ്പടി വാങ്ങുന്നുണ്ട്, സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Tags: K SurendranKN. Balagopalkerala Budget 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.