Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യക്ഷേത്രത്തിനുള്ള ആദ്യകര്‍സേവയില്‍ മരിച്ച ഏകദേശം 720ഓളം ശവശരീരങ്ങള്‍ സരയൂനദിയില്‍ നിന്നും എടുത്തിരുന്നു: മേഘനാദന്‍

ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 05:46 pm IST
in India
ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ പൂവിരിച്ച പാതയല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യകര്‍സേവ. അത് 1990ല്‍ ആയിരുന്നു. ആ ആദ്യകര്‍സേവയ്‌ക്കിടയില്‍ ഇടവിട്ട ദിവസങ്ങള്‍ ഒക്ടോബര്‍ 30നും നവമ്പര്‍ രണ്ടിനും വെടിവെപ്പുനടന്നു. കര്‍സേവകരുടെ നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര‍്ന്ന് നൂറുകണക്കിന് കര്‍സേവകരുടെ മരണവും നടന്നു. അന്ന് മുലായം സിങ്ങ് യാദവായിരുന്നു യുപി ഭരിച്ചിരുന്നു. 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

അന്ന് പലരും ജയിലിലായി. ഇതേക്കുറിച്ച് കേരളത്തില്‍ നിന്നും ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു. പിന്നീട് അത് തിരക്കിട്ട് സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ടായിരുന്നു.”. – ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖത്തല്‍ മേഘനാഥന്‍ പറയുന്നു.

“കര്‍സേവ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ ജാന്‍സിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുദ്ധക്കളം പോലെയായിരുന്നു. അവിടെയും വെടിവെപ്പ് നടത്തിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടന്നതായി അറിയുന്നത് “- മേഘനാഥന്‍ പറയുന്നു.

ഒരു പക്ഷിയ്‌ക്കും അയോധ്യയിലേക്ക് പറക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ശക്തനായ മുഖ്യമന്ത്രി മുലായംസിങ്ങ് പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് നിലകൊള്ളുന്ന പ്രദേശം കനത്ത ബന്തവസ്സിലായിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിച്ച ഉടന്‍ വിശ്വ ഹിന്ദു പരിഷത്താണ് കര്‍സേവകരെ അയോധ്യയിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ മുലായം സിങ്ങിന്റെ പൊലീസ് വെടിവെച്ചു. ഈ വെടിവെപ്പിലാണ് നൂറുകണക്കിന് കര്‍സേവകര്‍ കൊല്ലപ്പെട്ടത്.

1990ലെ കര്‍സേവയില്‍ പങ്കെടുത്ത മേഘനാദനും കൂട്ടരും കര്‍സേവയ്‌ക്കിടയില്‍ ജയിലിലാകുകയും ചെയ്തു. അന്ന് അയോധ്യയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജയിലുകള്‍ എല്ലാം നിറഞ്ഞിരുന്നു. ജയിലില്ലാത്തതിനാല്‍ അവിടെയുള്ള റാണാ രഞ്ജിത് സിങ്ങ് കോളെജിനെ ജയിലാക്കി മാറ്റി. അവിടെയാണ് മേഘനാഥനും കൂട്ടരും കിടന്നത്.

ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. 11 ദിവസങ്ങള്‍ അവിടെ താമസിച്ചു. അന്ന് അയോധ്യയിലെ മുസ്ലിം കച്ചവടക്കാര്‍ വരെ ബിസ്കറ്റും മറ്റും വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് തന്നിരുന്നതായി മേഘനാഥന്‍ പറയുന്നു. “കര്‍സേവ വിജയിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് കോളെജില്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ച് ദീപാവലി പോലെ ആഘോഷിച്ചു” -മേഘനാഥന്‍ പറയുന്നു. ആദ്യ കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്ലായിരുന്നു. പകരം മകുടത്തില്‍ കൊടിനാട്ടുകമാത്രം ചെയ്തു.

പക്ഷെ ആദ്യകര്‍സേവ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കര്‍സേവ നടന്നത്. 1992ല്‍. അന്നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Tags: Karsevaksfirst karsevaSarayu riverAyodhyadeadbodyRam Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.