Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യക്ഷേത്രത്തിനുള്ള ആദ്യകര്‍സേവയില്‍ മരിച്ച ഏകദേശം 720ഓളം ശവശരീരങ്ങള്‍ സരയൂനദിയില്‍ നിന്നും എടുത്തിരുന്നു: മേഘനാദന്‍

ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 05:46 pm IST
in India
ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ പൂവിരിച്ച പാതയല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യകര്‍സേവ. അത് 1990ല്‍ ആയിരുന്നു. ആ ആദ്യകര്‍സേവയ്‌ക്കിടയില്‍ ഇടവിട്ട ദിവസങ്ങള്‍ ഒക്ടോബര്‍ 30നും നവമ്പര്‍ രണ്ടിനും വെടിവെപ്പുനടന്നു. കര്‍സേവകരുടെ നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര‍്ന്ന് നൂറുകണക്കിന് കര്‍സേവകരുടെ മരണവും നടന്നു. അന്ന് മുലായം സിങ്ങ് യാദവായിരുന്നു യുപി ഭരിച്ചിരുന്നു. 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

അന്ന് പലരും ജയിലിലായി. ഇതേക്കുറിച്ച് കേരളത്തില്‍ നിന്നും ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു. പിന്നീട് അത് തിരക്കിട്ട് സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ടായിരുന്നു.”. – ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖത്തല്‍ മേഘനാഥന്‍ പറയുന്നു.

“കര്‍സേവ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ ജാന്‍സിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുദ്ധക്കളം പോലെയായിരുന്നു. അവിടെയും വെടിവെപ്പ് നടത്തിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടന്നതായി അറിയുന്നത് “- മേഘനാഥന്‍ പറയുന്നു.

ഒരു പക്ഷിയ്‌ക്കും അയോധ്യയിലേക്ക് പറക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ശക്തനായ മുഖ്യമന്ത്രി മുലായംസിങ്ങ് പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് നിലകൊള്ളുന്ന പ്രദേശം കനത്ത ബന്തവസ്സിലായിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിച്ച ഉടന്‍ വിശ്വ ഹിന്ദു പരിഷത്താണ് കര്‍സേവകരെ അയോധ്യയിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ മുലായം സിങ്ങിന്റെ പൊലീസ് വെടിവെച്ചു. ഈ വെടിവെപ്പിലാണ് നൂറുകണക്കിന് കര്‍സേവകര്‍ കൊല്ലപ്പെട്ടത്.

1990ലെ കര്‍സേവയില്‍ പങ്കെടുത്ത മേഘനാദനും കൂട്ടരും കര്‍സേവയ്‌ക്കിടയില്‍ ജയിലിലാകുകയും ചെയ്തു. അന്ന് അയോധ്യയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജയിലുകള്‍ എല്ലാം നിറഞ്ഞിരുന്നു. ജയിലില്ലാത്തതിനാല്‍ അവിടെയുള്ള റാണാ രഞ്ജിത് സിങ്ങ് കോളെജിനെ ജയിലാക്കി മാറ്റി. അവിടെയാണ് മേഘനാഥനും കൂട്ടരും കിടന്നത്.

ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. 11 ദിവസങ്ങള്‍ അവിടെ താമസിച്ചു. അന്ന് അയോധ്യയിലെ മുസ്ലിം കച്ചവടക്കാര്‍ വരെ ബിസ്കറ്റും മറ്റും വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് തന്നിരുന്നതായി മേഘനാഥന്‍ പറയുന്നു. “കര്‍സേവ വിജയിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് കോളെജില്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ച് ദീപാവലി പോലെ ആഘോഷിച്ചു” -മേഘനാഥന്‍ പറയുന്നു. ആദ്യ കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്ലായിരുന്നു. പകരം മകുടത്തില്‍ കൊടിനാട്ടുകമാത്രം ചെയ്തു.

പക്ഷെ ആദ്യകര്‍സേവ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കര്‍സേവ നടന്നത്. 1992ല്‍. അന്നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Tags: AyodhyadeadbodyRam TempleKarsevaksfirst karsevaSarayu river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.