Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ചയ്‌ക്ക് കേണപേക്ഷിച്ച് ഇമ്രാന്‍ ഖാന്‍; നിരസിച്ച മോദി ഒന്‍പതു മിസൈലുകള്‍ പാകിസ്ഥാനുനേരെ തിരിച്ചു; രാവിലെതന്നെ അഭിനന്ദന്‍ തിരിച്ചെത്തി:അജയ് ബിസാരിയ

രാവിലെ തന്നെ അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ കാരണം പറഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 09:56 pm IST
in India

ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നുവെന്ന് അക്കാലത്ത് പാകിസ്ഥാനിലെ ഭാരത സ്ഥാനപതിയായിരുന്ന അജയ് ബിസാരിയ. വ്യോമസേനയിലെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ തട്ടിയെടുത്ത ആ രാത്രിയില്‍ ഭാരതം ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനു നേരെ തിരിച്ചത്. സ്ഥിതി വഷളായെന്നു കണ്ട പാകിസ്ഥാന്‍ വെപ്രാളത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്‌ക്ക് ശ്രമിച്ചുവെന്നും ഇതിന് അവസരം തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാതിരാത്രിയില്‍ വെപ്രാളത്തോടെ വിളിച്ചിരുന്നതായും എന്നാല്‍ ആവശ്യം പ്രധാനമന്ത്രി മോദി തള്ളുകയായിരുന്നുവെന്നും ബിസാരിയയുടെ ആങ്കര്‍ മാനേജ്‌മെന്റ്: ദ് ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ് ബിറ്റ്വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

പുല്‍വാമ ആക്രമണ ശേഷം ഭാരതം ബാലാക്കോട്ടില്‍ തിരിച്ചടിച്ചു. ഈ സമയത്ത് 2019 ഫെബ്രുവരി 27നാണ് ഭാരതത്തിന്റെ യുദ്ധ വിമാന പൈലറ്റ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ പിടികൂടിയത്. ആ രാത്രിയില്‍, ഭാരതത്തിന്റെ ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനെ ലക്ഷ്യമിട്ടത്. ഇതു മനസിലാക്കി, ഭാരതത്തിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദ് തന്നെ വിളിച്ചു, പാക് പ്രധാനമന്ത്രി ഇമ്രാന് മോദിയുമായി ഉടന്‍ ചര്‍ച്ച നടത്തണം. താനുടന്‍ തന്നെ ദല്‍ഹിയുമായി ബന്ധപ്പെട്ടു, മോദിയെ ലഭ്യമല്ലെന്ന് താന്‍ തന്നെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദിനോട് വ്യക്തമാക്കി. ആ രാത്രി അവര്‍ക്ക് സ്വസ്ഥതയില്ലാത്ത ഒന്നായിരുന്നു. അടുത്ത ദിവസം (28) രാവിലെ തന്നെ അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ കാരണം പറഞ്ഞില്ല.

അഭിനന്ദനെ ഉപദ്രവിച്ചാല്‍, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നതായി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ള പാശ്ചാത്യ നയതന്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 26ലെ സംഭവം ശേഷം ഇമ്രാന്‍, ഇവരില്‍ പല നയതന്ത്രജ്ഞരെയും രണ്ടും മൂന്നും തവണ തുടര്‍ച്ചയായി വിളിക്കുകയും അഭിനന്ദനെ വിട്ടയക്കാമെന്നു മാത്രമല്ല, പുല്‍വാമ വിഷയത്തില്‍ ഭാരതം നല്‍കിയ കത്ത്(ഡോസിയര്‍) അനുസരിച്ച് നടപടി എടുക്കാമെന്നും ഭീകരതയെന്ന പ്രശ്‌നം പരിഹരിക്കാമെന്നും പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അടുത്ത ദിവസ ഇമ്രാന്‍ തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തള്ളി. മുബൈ, പത്താന്‍കോട്, ഉറി ഭീകരാക്രമണങ്ങള്‍ക്കു ശേഷമെല്ലാം അവര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ഭാരതം കൈക്കൊണ്ട ബലപ്രയോഗത്തിന്റെ നയതന്ത്രം ഫലിച്ചു. ബിഷ്‌ക്കില്‍ ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ ഇമ്രാനും മോദിയും തമ്മില്‍ ഹസ്തദാനം നടത്താനും ഒരു ചെറിയ ചര്‍ച്ചയ്‌ക്കും അവസരം തേടി ഇമ്രാന്റെ ഒരു സുഹൃത്ത് തന്നെ കണ്ടിരുന്നതായും ബിസാരിയ കുറിച്ചു. ഭീകരതയെ നേരിടുന്നതില്‍ തനിക്കുള്ള ആത്മാര്‍ഥത മോദിയെ ധരിപ്പിക്കാനായിരുന്നു ഇമ്രാന്റെ ശ്രമം.

പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചു. അല്ലായിരുന്നുവെങ്കില്‍, അന്ന് ചോര ചിന്തിയ രാവായി മാറുമായിരുന്നുവെന്നാണ് 2019ലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍, മോദി പ്രസംഗിച്ചത്. അഭിനന്ദനെ വിട്ടയക്കാന്‍, ഭാരതം പാകിസ്ഥാനെ ലക്ഷ്യമിട്ട് മിസൈലുകള്‍ ഒരുക്കിയതായി ഭാരതം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പക്ഷെ ഭാരതത്തിന്റെ ഭീഷണി എങ്ങനെയാണ് പാക് സൈന്യത്തെയും ഖാന്‍ സര്‍ക്കാരിനെയും ഭയപ്പെടുത്തിയതെന്ന് ബിസാരിയയുടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: indiapakistanimran khanNarendra ModiAjay BisariaAbhinandhan Varthaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

പുതിയ വാര്‍ത്തകള്‍

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.