Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി ദിവാകരന്റെ ‘ജാതിചിന്ത’ : വിവേചനം വീട്ടിലോ; ഭാര്യ നമ്പൂതിരി, മകളെ കെട്ടിയതും സവര്‍ണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 09:00 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ജാതിവിവേചനം ശക്തമാണെന്ന് മുന്‍ മന്ത്രി സി ദിവാകരനും കുമ്പസരിക്കുമ്പോള്‍ പൊളിയുന്നത് ഇടത് അവകാശവാദം. ജാതിയെ തൂത്തെറിഞ്ഞ കേരളം എന്നും അതിനു കാരണം കമ്മ്യൂണിസ്റ്റുകളാണെന്നും നാഴികയക്ക് നാലുവട്ടം പറയുന്ന ഇടതുമുന്നണിയിലെ നേതാക്കള്‍ തന്നെയാണ് എതിരഭിപ്രായവുമായി വരുന്നത്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്രചടങ്ങില്‍ തനിക്ക് ജാതിവിവേചനം ഉണ്ടായതായി വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. കണ്ണൂരില്‍ സിപിഎം ഭരിക്കുന്ന ക്ഷേത്രത്തിലായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞ വിവേചനം നടന്നത്. സിപിഐ നേതാവായ സി ദിവാകരന്‍ പറയുന്നത് മന്ത്രി ആയിരുന്നപ്പോള്‍ താന്‍ ജാതി വിവേചനത്തിന് ഇരയായി എന്നാണ്.

സവര്‍ണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകര്‍ക്കുമെന്നും  സി.ദിവാകരന്‍ പറയുന്നു. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ജാതി ആയതിനാലാണെന്നും ഈഴവനായ ദിവാകരന്‍ പറയുന്നു. ‘താന്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാല്‍ ,നാലാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും കണ്ടിരുന്നു’ സി ദിവാകരന്‍ പറയുന്നു.
പ്രായ പരിധിയുടെ പേരില്‍ പാര്‍ട്ടിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആളിന്റെ ജല്പനങ്ങള്‍ ആയിമാത്രം ഇതിനെ കണ്ടുകൂടാ. കയ്യടി കിട്ടാനുള്ള തറവേലയുമല്ല. ജാതി വിദ്വേഷം ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന നിലയില്‍ കാണണം.

ദിവാകരന് ഇത് പറയാന്‍ എന്ത് യോഗ്യത എന്നതാണ് പ്രധാന പ്രശ്‌നം. മന്ത്രി ആയിരുന്നപ്പോള്‍ സെക്രട്ടറിയേറ്റില്‍ ജാതി വിവേചനം നേരിട്ടെങ്കില്‍ പ്രതികരിക്കാന്‍ കഴിയാതിരുന്നത് കഴിവു കേടല്ലേ? ദിവാകരനൊപ്പം അന്ന് സിപിഐ മന്ത്രിമാരായിരുന്ന നാലുപേരും ഈഴവ സമുദായത്തില്‍ നിന്നുള്ള വരായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ ജാതി ചിന്തയാണ് അതിനു കാരണം എന്നു പറയാനാകുമോ..

കാനം രാജേന്ദ്രന്‍ നായരായതുകൊണ്ടാണോ ദിവാകരനെ പാര്‍ട്ടിയില്‍ ഒതുക്കിയത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യം പറഞ്ഞത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കാര്യമാണ്. ഇതേ മണ്ഡലത്തില്‍ കണ്ണൂരുകാരനും ഈഴവനുമായ
പന്ന്യന്‍ രവീന്ദ്രന്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു എന്നത് മറക്കാനാകുമോ.

മൂ്ന്നു പ്രാവശ്യം ജയിച്ചതില്‍ രണ്ടു തവണ കരുനാഗപ്പള്ളിയിലും ഒരു തവണ നെടുമങ്ങാടുമായിരുന്നു. നായര്‍ സമുദായത്തിന്് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രണ്ടും. ജയിച്ചപ്പോള്‍ ഇല്ലാതിരുന്ന ജാതി എങ്ങനെ തോറ്റപ്പോള്‍ വ്ന്നു.

ദിവാകരന്റെ ഭാര്യ നമ്പൂതിരിയുടെ മകളാണ്. മകളെ കല്ല്യാണം കഴിച്ചിരിക്കുന്നത് സവര്‍ണ്ണന്‍. വീട്ടില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്ന് സഖാവ് നാളെ പറയുമോ എന്നു ചോദിക്കുന്ന സിപിഐ നേതാക്കളും ഉണ്ട്..

 

Tags: c divakaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

Kerala

ഡൊണാൾഡ് ട്രംപ് നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം, സിപിഐ നേതാവ് ഉദ്ഘാടനം ചെയ്തു

Kerala

സിനിമാ ലോകത്തെ സംഭവങ്ങള്‍ സര്‍ക്കാര്‍ കൈയുംകെട്ടി ആസ്വദിക്കുന്നു: സി. ദിവാകരന്‍

Kerala

കേരളത്തില്‍ വയോജനങ്ങളുടെ നിലവിളി: സി. ദിവാകരന്‍

Kerala

ഇടതുമുന്നണിയിൽ വലിയ അഴിച്ചുപണി വേണം; യുവാക്കൾ നേതൃനിരയിലേക്ക് വരണം, തിരിച്ചടി പരിശോധിക്കണം – സി.ദിവാകരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.