Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി 25 നാള്‍: രാമക്ഷേത്രം ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തിയാകും

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 27, 2023, 02:38 am IST
inIndia

അയോധ്യ അക്ഷരാര്‍ഥത്തില്‍ ഒരുങ്ങുന്നു. ഭഗവാന്‍ ശ്രീരാമന്റെ കാലടികള്‍ക്കു കാതോര്‍ത്ത് എല്ലാവരും നിറഞ്ഞ ആഘോഷത്തിലാണ്. റെയില്‍വെ സ്റ്റേഷന്‍ മുതല്‍ സരയൂ തീരം വരെ എവിടെയും പുതിയ നിര്‍മിതികള്‍. അഞ്ചു നൂറ്റാണ്ടിനിപ്പുറം മടങ്ങിയെത്തുന്ന രാമനായി അയോധ്യനഗരി തന്നെ പുനര്‍ നിര്‍മിക്കുകയാണ്. രാമജന്മഭൂമിയിലുയരുന്ന പുതിയ ക്ഷേത്രം ആയിരം വര്‍ഷത്തെ കാലാവധിയാണ് ലക്ഷ്യംവയ്‌ക്കുന്നതെന്ന തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ വാക്കുകളില്‍ എല്ലാമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര, നഗര വികസനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മറുപടികളിലൂടെ, വിവാദങ്ങള്‍ക്കല്ല വിശ്വാസത്തിനും വികസനത്തിനുമാണ് ശ്രദ്ധയെന്ന് ഓരോ ട്രസ്റ്റ് അംഗങ്ങളും ഉറപ്പുവരുത്തുന്നു. ക്ഷേത്ര നിര്‍മാണത്തിന്റെ പ്രത്യേകതകളെപ്പറ്റി പ്രോജക്ട്, ഡിസൈന്‍ മാനേജര്‍മാര്‍ വിശദീകരിക്കുന്നു.

എഴുപതേക്കറില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തീകരിക്കും. പിന്നീട് ഒരാഴ്ച ക്ഷേത്ര പരിസര ശുചീകരണവും മോടി പിടിപ്പിക്കലും. താഴത്തെ നില പൂര്‍ണമായി. ഒന്നാം നിലയില്‍ രാംദര്‍ബാര്‍ അവസാന ഘട്ടത്തിലാണ്. ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള ബാലകരാമ വിഗ്രഹം ജനുവരി ആദ്യവാരത്തോടെ തെരഞ്ഞെടുക്കും. നിലവിലെ ചെറിയ രാമവിഗ്രഹവും ഗര്‍ഭഗൃഹത്തില്‍ത്തന്നെ സൂക്ഷിക്കും. ഉത്സവങ്ങള്‍ക്കും മറ്റും ഇതുപയോഗിക്കും. ആറിഞ്ചു വീതിയുള്ള തേക്കിന്‍ തടിയില്‍ തീര്‍ത്ത ശ്രീകോവില്‍ വാതിലുകളില്‍ ചെമ്പും സ്വര്‍ണവും പൊതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും 14 അടി ഉയരത്തില്‍ രണ്ടു നില മതില്‍. ഇവിടെ സൂര്യന്‍, ഭഗവതി, ഗണപതി, ശിവന്‍, അന്നപൂര്‍ണ, ഹനുമാന്‍ എന്നിവര്‍ക്കും കോവിലുകള്‍.

ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി വസ്തുക്കള്‍ കൊണ്ടുവന്നു. തേക്ക് മഹാരാഷ്‌ട്രയില്‍ നിന്നും മരപ്പണി വിദഗ്ധര്‍ തമിഴ്നാട്ടില്‍ നിന്നുമാണ്. ഗ്രാനൈറ്റ് പണി കര്‍ണാടകക്കാര്‍ക്കാണ്. മാര്‍ബിള്‍ പണി രാജസ്ഥാന്‍കാരും. ഒരേ സമയം 800 പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിനാകും. നാലു വരികളിലാകും ദര്‍ശനം. രണ്ടു വരികള്‍ കുടുംബവുമായെത്തുന്ന രാമഭക്തര്‍ക്ക്. ദിവ്യാംഗര്‍ക്കു പ്രത്യേക വരിയുണ്ട്. മാലകളോ പൂക്കളോ പ്രത്യേക പൂജകളോ രാമക്ഷേത്രത്തിലില്ല. പ്രസാദം പുറത്തു കൗണ്ടറില്‍ ലഭ്യമാക്കും. പണമടച്ചുള്ള ദര്‍ശനമില്ല. എല്ലാവരുടെയും രാമന്‍ എന്ന സങ്കല്‍പത്തില്‍ തന്നെയാകും പുതുയുഗത്തില്‍ രാമന്‍ പ്രജകളെ കാണുകയെന്നുറപ്പ്.

ഡിസംബര്‍ 30ന് അയോധ്യയിലെ വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.

 

Tags: AyodhyaSrirama janmabhumiSri Ram JanmabhoomiPrana Prathishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.