Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെറും കടലാസുപുലിയോ ഇന്ത്യാ മുന്നണി? ദല്‍ഹിയിലെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെച്ചൊല്ലി അടിച്ച് പിരിഞ്ഞ് നാലാം യോഗം

ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 10:41 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്വലവിജയം മോദിയ്‌ക്ക്ടുത്തെത്തില്ല രാഹുല്‍ഗാന്ധി എന്ന ഉറച്ച ബോധം പ്രതിപക്ഷനേതാക്കളില്‍ രൂഡമൂലമായിക്കഴിഞ്ഞു. അതുകൊണ്ടാകാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും നിര്‍ദേശിച്ചത് . അതേ സമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായോ അതല്ലെങ്കില്‍ ഇന്ത്യാമുന്നണിയുടെ അധ്യക്ഷനായോ നിതീഷ്കുമാറിനെ തീരുമാനിക്കണമെന്ന് വാശിപിടിച്ച് ലാലുപ്രസാദ് യാദവും നിതീഷ്കുമാറും.

എന്തായാലും ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലുള്ള ആശയക്കുഴപ്പം തീര്‍ക്കാതെ ഇന്ത്യാമുന്നണിയ്‌ക്ക് മുന്നോട്ട് പോകാനുമാവില്ല. മമതയും കെജ്രിവാളും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പര്യമില്ലാത്തവരാണ്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മതിയെന്ന് പറയുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കലാണ്. കാരണം കുടുംബവാഴ്ചപ്രകാരം അടുത്ത പ്രധാനമന്ത്രിയാകേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയാണ്. പക്ഷെ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പരാജയം പല പ്രതിപക്ഷപാര്‍ട്ടിനേതാക്കളിലും രാഹുല്‍ ഗാന്ധിയോടുള്ള താല്‍പര്യം വല്ലാതെ കുറച്ചിരിക്കുകയാണ്. യാതൊരു വ്യക്തിപ്രഭാവവുമില്ലാത്ത രാഹുല്‍ഗാന്ധിയുമായി മുന്നോട്ടു പോയാല്‍ അത് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ മറ്റൊരു ദുരന്തം കൂടിയാക്കുമെന്ന് പ്രതിപക്ഷനേതാക്കള്‍ ഭയപ്പെടുന്നു. എന്തായാലും മമതയുടെയും കെജ്രിവാളിന്റെയും നിര്‍ദേശം മകന്‍ പ്രധാനമന്ത്രിയാകുന്നതും സ്വപ്നംകണ്ട് ജീവിക്കുന്ന സോണിയാഗാന്ധിയുടെ മനസ്സമാധാനം തകര്‍ത്തിരിക്കുന്നു.

ബീഹാറില്‍ നിന്നും വന്ന ലാലുവിനെയും നിതീഷ്കുമാറിനെയും സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മുഖവും ഇന്ത്യാ മുന്നണിയുടെ അധ്യക്ഷപദവിയും നിതീഷ്കുമാറിന് നല്‍കണമെന്നതാണ് ആവശ്യം. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഇന്ത്യാമുന്നണി യോഗത്തിന് ശേഷം പതിവായി നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് കാത്ത് നില്‍ക്കാതെ സ്ഥലം വിട്ടു. ലാലുപ്രസാദ് യാദവിനെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതോടെ മകന്‍ തേജസ്വി യാദവിനെ ബീഹാര്‍മുഖ്യമന്ത്രിയായി വാഴിക്കാം. ഒരിയ്‌ക്കല്‍ അത് നടന്നാല്‍ പിന്നെ നിതീഷ് കുമാറിന് അച്ഛനും മകനും ആ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്നുറപ്പ്. നിതീഷ് കുമാറാകട്ടെ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ കൂടെ ചേര്‍ന്നതുമുതല്‍ അസ്വസ്ഥനാണ്. തന്നെ അച്ഛനും മകനും ചേര്‍ന്ന് അധികാരത്തില്‍ നിന്നും മെല്ലെ മെല്ലെ തള്ളിമാറ്റുകയാണെന്ന് നിതീഷ് കുമാറിന് അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി.

പണമില്ലായ്‌മയും ഇന്ത്യാമുന്നണിയെ വലയ്‌ക്കുന്നതായി പറയുന്നു. അതിന് ഉദാഹരണമാണ് ജെഡിയു എംപി സുനില്‍കുമാര്‍ പിന്‍റു കോണ്‍ഗ്രസിനെയും അതിന്റെ ഫണ്ടില്ലായ്‌മയെയും വിമര്‍ശിച്ച് നടത്തിയ പ്രസ്താവന. യോഗത്തില്‍ ചായയും ബിസ്കറ്റും മാത്രമേയുള്ളൂ വെന്നും സമോസയെ ഒഴിവാക്കിയെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. മാത്രമല്ല, യോഗത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. പിന്‍റുവാകട്ടെ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ബിജെപി വിജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുകയും ചെയ്തു.

നിതീഷ്കുമാറിനും ലാലുപ്രസാദ് യാദവിനും കടുത്ത ദേഷ്യം തോന്നിയത് ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദേശിച്ച മമത ബാനര്‍ജിയോടാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാത്തതിലാണ് അവര്‍ക്ക് നീരസം.

 

Tags: MamataRahul GandhikejriwalMallikarjun KhargeINDIA frontopposition coalitionIndiablocPM candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.