Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുബായിലെ ഏറ്റവും ധനികയായ ഇന്ത്യക്കാരി ഇവരാണ്….84 കാരിയായ ഈ ഡോക്ടര്‍

ദുബായിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി ഒരു വനിതാ ഡോക്ടര്‍. 3600 കോടി രൂപ വരുമാനമുണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഈ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. 84 വയസ്സുള്ള ഈ വനിത ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 07:52 pm IST
inIndia
ഡോ. സുലേഖ ദാവുദ് (ഇടത്ത്)സ്വന്തം പേരിലുള്ള ആശുപത്രി (വലത്ത്)

ഡോ. സുലേഖ ദാവുദ് (ഇടത്ത്)സ്വന്തം പേരിലുള്ള ആശുപത്രി (വലത്ത്)

ദുബായ് : ദുബായിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി ഒരു വനിതാ ഡോക്ടര്‍. 3600 കോടി രൂപ വരുമാനമുണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഈ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. 84 വയസ്സുള്ള ഈ വനിത ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കൂടിയാണ്.

യുഎഇയിലെ സുലേഖ ഹോസ്റ്റപിറ്റല്‍ ശംഖലയുടെ സ്ഥാപകയും ഇപ്പോള്‍ അധ്യക്ഷയുമായി ‍ഡോ. സുലേഖാ ദാവൂദ്. മഹാരാഷ്‌ട്രയിലെ നാഗൂപൂര്‍ സ്വദേശിയാണ് ഡോ. സുലേഖ. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിട്ടും വിദ്യാഭ്യാസത്തിനായി കഠിനപരിശ്രമം നടത്തിയ ബാല്യവും കൗമാരവും യൗവനവുമാണ് ഡോ. സുലേഖയുടേത്.

നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും ആത്മാര്‍ത്ഥ പരിശ്രമവുമാണ് ഡോ. സുലേഖയ്‌ക്ക് വളര്‍ച്ചയിലേക്കുള്ള പടവുകളൊരുക്കിയത്. 2019ല്‍ ഇവര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ക്കുള്ള പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചു.

ഭര്‍ത്താവിനൊപ്പമാണ് ദുബായില്‍ എത്തിയത്. ഭര്‍ത്താവ് അമേരിക്കന്‍ മിഷനില്‍ ജോലിക്കാരനായിരുന്നു. പ്രസവസമയത്താണ് യുഎഇയില്‍ എത്തിയത്. അതിനിടെ അറബിക് ഭാഷ പഠിച്ചു. പിന്നീട് അവര്‍ നേരിട്ട് യുഎഇ സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി തനിക്ക് ഒരു ജോലി കിട്ടിയാല്‍ കൊള്ളാമെന്നറിയിച്ചു. യുഎഇ സര്‍ക്കാരിന് ഒരു വനിതാ ഡോക്ടറെ വേണ്ടിയിരുന്നു. അങ്ങിനെ അവര്‍ ഷാര്‍ജയില്‍ ഡോ. സുലേഖയെ നിയമിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ജോലി ചെയ്തു. കുട്ടികളുടെ കേസുകളാണ് അധികം കൈകാര്യം ചെയ്തത്, ജലാംശം വറ്റിയ കേസുകള്‍, വയറിളക്കം, പനി പ്രസവമെടുക്കല്‍ അങ്ങിനെ എല്ലാ ജോലികളും കൈകാര്യം ചെയ്തു. പക്ഷെ വളരെ കുറച്ചുമാത്രം മരുന്ന് നല്‍കുന്നതില്‍ ശ്രദ്ധിച്ചു. – ഡോ.സുലേഖ ദാവൂദ് പറയുന്നു.

കുറച്ച് പ്രശസ്തയാവാന്‍ തുടങ്ങിയപ്പോള്‍ യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്കും എന്നെ ആവശ്യമായി വന്നു. കാരണം അക്കാലത്ത് വനിതാ ഡോക്ടര്‍മാര്‍ കുറവായിരുന്നു. അതാണ് ഡോ. സുരേഖയുടെ വിജയത്തിന് വഴികാട്ടിയത്.ആക്സിഡന്‍റ് കേസുകള്‍, ന്യുമോണിയ, ചിക്കന്‍ പോക്സ്, തുടങ്ങി എല്ലാ കേസുകളും കൈകാര്യം ചെയ്തു. ധാരാളം രോഗികള്‍ തന്നെ കാണാന്‍ വന്നു. അതോടെ കൂടുതല്‍ കൂടുതല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. രോഗികള്‍ കൂടിയതോടെ വലിയ ആശുപത്രികള്‍ വേണ്ടിവന്നു. അതോടെ അവയും സ്ഥാപിച്ചു.സര്‍ക്കാരിന് അത്രയും പ്രിയപ്പെട്ടവരായതിനാല്‍ സുലേഖയുടെ പേരില്‍ തന്നെ ആശുപത്രി ആരംഭിക്കാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചു. അങ്ങഇനെയാണ് സുലേഖ ഹോസ്പിറ്റല്‍ ജനിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍. എങ്കിലും ദാരിദ്ര്യത്തിന്റെ മുള്‍വഴികള്‍ താണ്ടി സുലേഖ സ്വപ്നങ്ങളിലേക്ക് നടന്നു. നല്ല മാര്‍ക്ക് നേടി നാഗ്പൂരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ മെഡിസിനും പിന്നീട് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും നേടി.

 

 

Tags: UAEDubaiDr.Zulekha DaudRichest Indian womanZulekha Hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.