Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ആക്രമണം: ആസൂത്രണം ഒരുവര്‍ഷം മുന്‍പെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം അറബ് രാജ്യങ്ങളെയും ഇസ്രായേലിനേയും ഭിന്നിപ്പിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 01:53 am IST
in World

ടെല്‍അവീവ്: ഇസ്രായേലില്‍ വ്യാപകമായ ആക്രമണത്തിനാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പദ്ധതി വിജയിച്ചിരുന്നെങ്കില്‍, ഹമാസിന്റെ ആക്രമണം മധ്യേഷ്യയിലാകെ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നു. ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രേഖാചിത്രങ്ങള്‍, ഭൂപടങ്ങള്‍, കുറിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങി, കൊല്ലപ്പെട്ട ഹമാസ് ഭീകരരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. വെസ്റ്റ് ബാങ്കിനോടടുത്തുള്ള, ഇസ്രായേലിന്റെ കിഴക്കന്‍ അതിര്‍ത്തി വരെ നുഴഞ്ഞുകയറാന്‍ ഹമാസ് പദ്ധതിയിട്ടിരുന്നു.

‘നിരവധി പേരെ കൊല്ലുക, കഴിയുന്നത്ര പേരെ ബന്ദികളാക്കുക’ എന്ന നിര്‍ദേശവും ഖുറാന്‍ വചനങ്ങളുമടങ്ങിയ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രായേല്‍ അതിര്‍ത്തിയിലെ 30 സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറാനും ആവശ്യത്തിനുള്ള ആഹാരവും ആയുധങ്ങളും കരുതണമെന്നും നിര്‍ദേശമുണ്ടായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഇറക്കുമതി ചെയ്ത എകെ 47 തോക്കുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍, കൈത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനസാന്ദ്രതയേറിയ ഗാസമുനമ്പില്‍ ഹമാസ് പരിശീലനം നടത്തിയത്. ഇസ്രായേലിന്റെ വ്യക്തമായ രൂപരേഖയ്‌ക്കായി ഡ്രോണുകളെ വിന്യസിച്ചു. ദിനംപ്രതി ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തൊഴിലിനായി എത്തിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളെക്കുറിച്ച് പഠിച്ചു. നഗരങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്, ഹിസ്ബുള്ള എന്നിവരാണ് ഇതിനുവേണ്ട പിന്തുണ നല്കിയിരുന്നത്, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനുപുറമെ, ഇസ്രായേലിനെ തെറ്റിദ്ധരിപ്പിക്കാനായുള്ള വ്യാജ സന്ദേശങ്ങളും ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചുവെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കിള്‍ മില്‍ഷ്റ്റെയ്ന്‍ പറഞ്ഞു. ഹമാസ് ഇനിയൊരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ അവര്‍ ഇസ്രായേലിനോട് യോജിച്ചു. ഇതിന്റെ ഫലമായി 2021 മുതല്‍ ഹമാസ് സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: IsraelHamas AttackArab countries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.