Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ആക്രമണം: ആസൂത്രണം ഒരുവര്‍ഷം മുന്‍പെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം അറബ് രാജ്യങ്ങളെയും ഇസ്രായേലിനേയും ഭിന്നിപ്പിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 01:53 am IST
in World

ടെല്‍അവീവ്: ഇസ്രായേലില്‍ വ്യാപകമായ ആക്രമണത്തിനാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പദ്ധതി വിജയിച്ചിരുന്നെങ്കില്‍, ഹമാസിന്റെ ആക്രമണം മധ്യേഷ്യയിലാകെ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നു. ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രേഖാചിത്രങ്ങള്‍, ഭൂപടങ്ങള്‍, കുറിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങി, കൊല്ലപ്പെട്ട ഹമാസ് ഭീകരരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. വെസ്റ്റ് ബാങ്കിനോടടുത്തുള്ള, ഇസ്രായേലിന്റെ കിഴക്കന്‍ അതിര്‍ത്തി വരെ നുഴഞ്ഞുകയറാന്‍ ഹമാസ് പദ്ധതിയിട്ടിരുന്നു.

‘നിരവധി പേരെ കൊല്ലുക, കഴിയുന്നത്ര പേരെ ബന്ദികളാക്കുക’ എന്ന നിര്‍ദേശവും ഖുറാന്‍ വചനങ്ങളുമടങ്ങിയ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രായേല്‍ അതിര്‍ത്തിയിലെ 30 സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറാനും ആവശ്യത്തിനുള്ള ആഹാരവും ആയുധങ്ങളും കരുതണമെന്നും നിര്‍ദേശമുണ്ടായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഇറക്കുമതി ചെയ്ത എകെ 47 തോക്കുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍, കൈത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനസാന്ദ്രതയേറിയ ഗാസമുനമ്പില്‍ ഹമാസ് പരിശീലനം നടത്തിയത്. ഇസ്രായേലിന്റെ വ്യക്തമായ രൂപരേഖയ്‌ക്കായി ഡ്രോണുകളെ വിന്യസിച്ചു. ദിനംപ്രതി ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തൊഴിലിനായി എത്തിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളെക്കുറിച്ച് പഠിച്ചു. നഗരങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്, ഹിസ്ബുള്ള എന്നിവരാണ് ഇതിനുവേണ്ട പിന്തുണ നല്കിയിരുന്നത്, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനുപുറമെ, ഇസ്രായേലിനെ തെറ്റിദ്ധരിപ്പിക്കാനായുള്ള വ്യാജ സന്ദേശങ്ങളും ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചുവെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കിള്‍ മില്‍ഷ്റ്റെയ്ന്‍ പറഞ്ഞു. ഹമാസ് ഇനിയൊരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ അവര്‍ ഇസ്രായേലിനോട് യോജിച്ചു. ഇതിന്റെ ഫലമായി 2021 മുതല്‍ ഹമാസ് സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: IsraelHamas AttackArab countries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

US

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.