Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഫ്ഗാന്റെ മടക്കം ഉശിരോടെ

Janmabhumi Online by Janmabhumi Online
Nov 13, 2023, 12:37 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഭാരതത്തില്‍ 13-ാം ക്രിക്കറ്റ് ലോകകപ്പ് കളിക്കാനെത്തിയ ആറ് ടീമുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. ഇവരില്‍ ചിലര്‍ പ്രൗഢിയോടെയാണ് ഭാരതം വിടുന്നത്. തലയുയര്‍ത്തിപിടിക്കാവുന്ന ജയക്കണക്കുകള്‍ കൈക്കലാക്കിയാണ് അവരുടെ മടക്കം. ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തന്‍ നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇനിയൊരു അട്ടിമറിക്കാരല്ല. ആരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ള വമ്പന്‍മാരായാണ് തിരിച്ചുപോകുന്നത്. ലോകകപ്പിലെ 39-ാം മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ രണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഈ ടീം ഒരുപക്ഷെ മറ്റന്നാള്‍ ഭാരതത്തെ വാംഖഡെയില്‍ നേരിടുന്ന എതിരാളികളായേനെ.

ലോകകപ്പ് തുടങ്ങും മുമ്പുള്ള കണക്കുകൂട്ടല്‍ ഹഷ്മത്തുള്ള ഷാഹിദിക്ക് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ടീം നെതര്‍ലന്‍ഡ്‌സിനെ ഉറപ്പായിട്ടും തോല്‍പ്പിക്കും പിന്നെ ബംഗ്ലാദേശിനെയും മെരുക്കാന്‍ പ്രാപ്തിയുണ്ട്, പിന്നെ സാഹസം കാണിക്കുമോയെന്ന സംശയവുമായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് മാന്യമായി തോറ്റു. രണ്ടാം കളിയില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി. മൂന്നാം കളിയില്‍ സാഹസത്തിന് തുടക്കമിട്ടു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അട്ടിമറിച്ചു.

ആകെ ലോകകപ്പുകളില്‍ ടീം നേടുന്ന രണ്ടാം ജയം മാത്രമായിരുന്നു ഇത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 284 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 215 റണ്‍സില്‍ പുറത്താക്കി സാഹസം തെളിയിച്ചു. 28 റണ്‍സെടുക്കുകയും ഇംഗ്ലണ്ടിന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരമായി. അത് വെറുമൊരു അട്ടിമറിയായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ ഒരു അട്ടിമറി ടീമും അല്ല. കരുത്തന്മാരെ നേരിടാന്‍ പ്രാപ്തമായ സംഘമെന്ന് അടിവരയിട്ട് പിന്നീട് തുടര്‍ച്ചയായ രണ്ട് വിലപ്പെട്ട വിജയം കൂടി അവര്‍ സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും മറ്റൊരു മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെയും സ്‌കോര്‍ പിന്തുടര്‍ന്ന് തോല്‍പ്പിച്ചു.

രണ്ടാമത് ബാറ്റ് ചെയ്തുള്ള വിജയത്തിനും കെല്‍പ്പുണ്ടെന്ന് തെളിയിച്ചതിലൂടെ ലോകക്രിക്കറ്റും ഉള്‍ക്കൊള്ളുകയാണ് അഫ്ഗാന്‍ കരുത്തുറ്റ ടീം എന്ന്. അട്ടിമറി ജയത്തില്‍ അല്‍ഭുതം കണ്ട ടീം പിന്നീട് സെമി സ്വപ്‌നത്തിന് അരികെ വരെ എത്തുന്ന കാഴ്ചയാണ് ലോകകപ്പ് പ്രാഥമിക ഘട്ടം കണ്ടത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടീം ജയം ഉറപ്പിച്ചതാണ്. പക്ഷെ പരിചയസമ്പത്തും ഇച്ഛാശക്തിയും ഒന്നുചേര്‍ന്ന ഗ്ലെന്‍ മാക്‌സ്‌വെലിന്റെ തകര്‍പ്പന്‍ പ്രകടനം അടുത്ത ദിവസങ്ങളില്‍ വാഴ്‌ത്തപ്പെടുകയായിരുന്നു. ഈ വമ്പന്‍ താരത്തെ പിടികൂടാനുള്ള അവസരങ്ങള്‍ വിട്ടുകളഞ്ഞ് സ്വന്തം കുഴി തോണ്ടിയത് അഫ്ഗാന്‍ ടീം തന്നെയാണ്. പടിക്കല്‍ കലമുടയ്‌ക്കുന്ന വിധത്തിലാണ് ആ വിലപ്പെട്ട ക്യാച്ചുകള്‍ ടീം മിസ്സാക്കിയത്. എന്നാലും മൊത്തത്തിലുള്ള പ്രകടനമികവില്‍ ഉയര്‍ന്ന ഗ്രാഫ് സ്വന്തമാക്കിയാണ് അഫ്ഗാന്‍ ടീം 13-ാം ലോകകപ്പ് വേദിയോട് വിടപറയുന്നത്.

Tags: Afghanistan13th World Cup ODI Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിൽ പോയി എനിക്കും മക്കൾക്കും ചാവേറുകളാകണം : 7,000 ത്തോളം വീഡിയോകൾ വഴി തീവ്രവാദം പ്രചരിപ്പിച്ചു ; ഫാരിഷ്ട ജാമിയ്‌ക്കെതിരെ ശക്തമായ തെളിവുകൾ

ഐസിസി ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ക്ലീന്‍ ബൗള്‍ഡാകുന്ന 
സിംബാംബ്‌വെ ക്യാപ്റ്റന്‍ ക്രെയ്ഗ് എര്‍വിന്‍
Cricket

ഇനി രണ്ട് നാള്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമായ് അഫ്ഗാന്‍

India

അഫ്ഗാനുമായി ദീർഘകാല ബന്ധത്തിന് ആഗ്രഹിക്കുന്നതായി ഇന്ത്യ മാനുഷികമായ സഹായം തുടരുന്നു

World

‘താലിബാന്റെ സ്ത്രീവിരുദ്ധത അംഗീകരിച്ചിട്ടില്ല’ – കോണ്‍ഗ്രസ് വിമര്‍ശനം തള്ളി വിദേശകാര്യ സെക്രട്ടറി; ഇന്ത്യയുടെ ലക്ഷ്യം ചൈനയെ അകറ്റല്‍

India

ഇന്ത്യ – അഫ്ഗാനിസ്ഥാൻ കൂടിക്കാഴ്‌ച്ച

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies