Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയ ലേഖിക രണ്ട് വര്‍ഷം മുന്‍പേ സുരേഷ് ഗോപിയുമായി നടത്തിയ അഭിമുഖം പുറത്ത് വിട്ട് ക്രൈം

മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 04:56 pm IST
in Kerala

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ ലേഖിക  സുരേഷ് ഗോപിയെ അഭിമുഖം നടത്തുന്നതിന്റെ ശബ്ദരേഖയും ക്രൈം പുറത്തുവിട്ടു.

സുരേഷ് ഗോപിയുടെ സ്വഭാവം കൃത്യമായി അറിയുന്ന ലേഖികയാണെന്ന് അഭിമുഖം കേട്ടാല്‍ മനസ്സിലാകും. അല്‍പം നര്‍മ്മം കലര്‍ത്തി തന്നെയാണ് ലേഖിക സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് സുരേഷ് ഗോപി മറുപടി പറയുന്നതും.

ഇത്തവണ എന്താണ് തൃശൂരിലെ പ്രതീക്ഷ എന്ന ലേഖികയുടെ ചോദ്യത്തിന് ‘പ്രതീക്ഷ വാനോളമാണ്, പക്ഷെ വിജയം സമ്മാനിക്കേണ്ടത് ജനമാണ് ‘എന്ന് സുരേഷ് ഗോപി ഉത്തരം നല്‍കുന്നു. ‘ലേറ്റാണ്, പക്ഷെ ലേറ്റസ്റ്റായി വന്നോ?’- ലേഖിക ചോദിക്കുന്നു.’ ലേറ്റുമല്ല, ലേറ്റസ്റ്റുമല്ല…ഞാന്‍ പഴയ ആള് തന്നെയാണ്…ഇപ്പോഴത്തെ തൃശൂര്‍ ഇതുക്കും മേലെ’- എന്നാണ് ഇതിന് സുരേഷ് ഗോപിയുടെ ഉത്തരം. അപ്പോള്‍ ഈ കുസൃതി ഉത്തരം ആസ്വദിച്ച ലേഖിക ‘സുരേഷ് ഗോപിച്ചേട്ടന് എപ്പോഴും ഇതുപോലുള്ള ഡയലോഗുണ്ടാകും’ എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ‘തൃശൂര്‍ ഇങ്ങെടുക്കുവാ’, ‘ഓര്‍മ്മയുണ്ടോ ഈ മുഖം’, ‘തൃശൂര്‍ ഇതുക്കും മേലെ’- ഇതെല്ലാം എന്റെ ഡയലോഗുകളാണ്. പക്ഷെ തൃശൂര്‍ അങ്ങ് തര്വാ….എന്ന് പറഞ്ഞത് തൃശൂര്‍ക്കാരാണ് എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ ലേഖികയും സുരേഷ് ഗോപിയും സൗഹൃദത്തോടെയാണ് ആ നര്‍മ്മം പങ്കിടുന്നത്.

സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദത്തോടെ ലേഖികയുടെ ദേഹത്ത് തട്ടി സംസാരിക്കാനും ഉള്ള സൗഹൃദം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ക്രൈം ന്യൂസ് പറയുന്നു. സുരേഷ് ഗോപിയുടെ ശീലങ്ങളറിയുന്ന ലേഖിക കോഴിക്കോട് വാര്‍ത്താസമ്മേളനത്തിന് ശേഷവും സന്തോഷവതിയായിരുന്നുവെന്നും ഈ ലേഖിക സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും ക്രൈം ന്യൂസ് പറയുന്നു. ഇത് പിന്നീട് സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനക്കേസായി മാറുന്ന അട്ടിമറി നടന്നത് പിന്നീട് വൈകുന്നേരമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈം ആരോപിക്കുന്നു.

എന്തായാലും ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യും എന്നാണ് ഗൂഡാലോചനക്കാര്‍ കരുതിയത്. അതിനായി പൊലീസ് ആലുവയില്‍ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണയും നടന്‍ മമ്മൂട്ടിയുടെ ഇടപെടലും ഇതിനെ തുരങ്കം വെച്ചുവെന്നാണ് ക്രൈം ന്യൂസ് നല്‍കുന്ന വിശദീകരണം.

Tags: Woman journalistsexual harassment caseSupportSureshGopiactor SureshgopiCrime NewsCrime Nandakumarsureshgopisuresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

കെട്ടിടം ലഭിക്കുന്നില്ല; പയ്യന്നൂരില്‍ എംഎല്‍എ ഓഫീസ് തത്കാലം വീട്ടില്‍ തന്നെ

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.