Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി; ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍; കരുവന്നൂര്‍ രോഷം റോഡിനിരുവശത്തും ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 10:24 pm IST
in Kerala

തൃശൂര്‍: ത‍‍ൃശൂര്‍ ജില്ലയെ ഇളക്കിമറിച്ചാണ് സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം അരങ്ങിലെത്തിയത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം അഴിമതിയ്‌ക്കെതിരെ മലയാളത്തിന്റെ നടന്‍ ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍ ദൂരം.

ജനങ്ങള്‍ക്കും അത് അത്ഭുതമായിരുന്നു. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ നടക്കുകയോ? അതും ഒരു സൂപ്പര്‍ സ്റ്റാര്‍? പക്ഷെ സാധാരണക്കാരില്‍ ഒരാളെപ്പോലെ കരുവന്നൂര്‍ ബാങ്കില്‍ പണം നഷ്ടപ്പെട്ടവരുടെ നിസ്സഹായതയും രോഷവും ആവാഹിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ നടത്തം.

കരുവന്നൂര്‍ പാലത്തിനടുത്ത് സുരേഷ് ഗോപിയെ കാത്ത് അംബിക നിന്നിരുന്നു. തന്റെ കാലിന് വേദനയില്ലായിരുന്നെങ്കില്‍ താനും സുരേഷ് ഗോപിയ്‌ക്കൊപ്പം നടന്നേനെ എന്ന് അംബിക രോഷത്തോടെ പറഞ്ഞു. അവരുടെ കൊച്ചുമരുമകന്‍ അരുണ്‍ കരുവന്നൂര്‍ ബാങ്കിലെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. പത്ത് ലക്ഷം ഇപ്പോള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നു.

ചായക്കടയുടമ ചന്ദ്രന്‍ കെ.കെ. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ തന്നെ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പണം കരുവന്നൂര്‍ ബാങ്കിലില്ല. കരുവന്നൂരിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പനംകുളം എട്ടുമന സഹകരണബാങ്കിലാണ്. ഞങ്ങളുടെ ബാങ്കിന് കുഴപ്പമൊന്നുമില്ല. പക്ഷെ എപ്പോഴാണ് ബാധിക്കുക എന്നറിയില്ലല്ലോ. -അദ്ദേഹം പറഞ്ഞു.

പനംകുളത്ത് സുരേഷ് ഗോപിയ്‌ക്കായി കണ്ണുംനട്ട് 78 കാരി പുഷ്പ അര്‍ജിനി നിന്നിരുന്നു. അവരുടെ മകന്റെ ആറ് ലക്ഷം രൂപയാണ് കരുവന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാണ് ഈ പണം കിട്ടുക എന്നറിയില്ല.- അവര്‍ പറഞ്ഞു.

“സഹകരണമേഖലയ്‌ക്ക് ഒരു ശുദ്ധികലശം ആവശ്യമാണ്”- ഉദ്ഘാടന പ്രസംഗത്തില്‍ സുരേഷ് ഗോപി പറഞ്ഞത് ഇതാണ്.

സ്റ്റേജില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം നിഷേധിച്ചതിനാല്‍ മരിച്ച ഫിലോമിന ദേവസ്യ, റോയ്, രാമന്‍ എടച്ചാലി എന്നിവരുടെ ചിത്രങ്ങള്‍ തൂക്കിയിരുന്നു. കരുവന്നൂര്‍ അഴിമതി മൂലം ജീവനൊടുക്കിയ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ടി.എം. മുകുന്ദന്‍, ജോസ് ആലപ്പാടന്‍ എന്നിവരുടെ ഫോട്ടോകളും സ്റ്റേജിനെ അലങ്കരിച്ചിരുന്നു.

“ഞാന്‍ ആവേശത്തോടെയല്ല ഇവിടെ നില്‍ക്കുന്നത്. നിങ്ങളില്‍ ആവേശം കുത്തിവെയ്‌ക്കാനുമല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്”.- സുരേഷ് ഗോപി ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് പറഞ്ഞു. “പാവങ്ങളുടെ പണം സഹകരണബാങ്കുകളില്‍ നിന്നും കൊള്ളയടിച്ചവരെ ഈ വഞ്ചനയുടെ പേരില്‍ തുടച്ചുനീക്കണം.”- സുരേഷ് ഗോപി പറഞ്ഞു.
“ഹനുമാന്റെ വാലിന് പിടിച്ച തീ ഇനി കണ്ണൂരിലേക്കും മലപ്പുറത്തേയ്‌ക്കും കണ്ടലയിലേക്കും വ്യാപിക്കും.”- അഴിമതികള്‍ നടന്ന സഹകരണബാങ്കുകളെ ഓര്‍മ്മിച്ച് സുരേഷ് ഗോപി പറഞ്ഞു.

“സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്‍മാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണ്. “- സുരേഷ് ഗോപി പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ് ഗോപിയെ അനുഗമിച്ച കാല്‍നടജാഥയ്‌ക്ക്. അത്രയ്‌ക്കേറെപ്പേര്‍ ജാഥയില്‍ അണിനിരന്നു.

കരുവന്നൂരില്‍ നിന്നും തൃശൂര്‍ ജില്ലാ സഹകരണബാങ്ക് വരെയുള്ള നടത്തത്തിനിടയില്‍ റോഡിന് ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ സ്റ്റാറിനെ നേരിട്ടു കാണുക എന്നതിനപ്പുറം കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളോടുള്ള രോഷമായിരുന്നു അവരെ റോഡിന് ഇരുവശത്തും തടിച്ചുകൂടാന്‍ പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയ്‌ക്ക് ഒപ്പം നടന്നത് ബിജെപിക്കാര്‍ മാത്രമല്ല. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനിരയായവരും സിപിഎം നേതാക്കളുടെ തട്ടിപ്പിനോടുള്ള പ്രതിഷേധമുള്ളവരും കൂടി ആയിരുന്നു.

 

Tags: Karuvannur Bank fraudsuresh gopiKaruvannurbankfraudCPIMFraudActor Suresh Gopibjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.