Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യവനിക വീഴാത്ത പാഠപുസ്തകം

'സ്വപ്‌നാടനം' എന്ന ആദ്യ സിനിമയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോര്‍ജ്.

Janmabhumi Online by Janmabhumi Online
Sep 24, 2023, 09:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലയാള സിനിമയിലെ പാഠപുസ്തകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ രണ്ടാമതു ഷൂട്ട് ചെയ്തതാണ്. ആദ്യ ‘യവനിക’ രണ്ടു മാസത്തോളം എറണാകുളം കുമ്പളങ്ങിയിലും മറ്റും ഷൂട്ട് ചെയ്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. അഭിനേതാക്കള്‍ ശരിയായില്ല എന്ന തോന്നലായിരുന്നു പ്രധാന കാരണമെന്ന് സംവിധായകന്‍ കെ.ജി. ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഒരു നടന്‍ മാത്രമേ രണ്ട് യവനികയിലും ഉണ്ടായുള്ളൂ – ഭരത് ഗോപി.

”യവനികയില്‍ അഭിനയിപ്പിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് തിരക്കഥയായപ്പോഴേ തോന്നിപ്പിച്ച നടനായിരുന്നു ഗോപി.” ജോര്‍ജ് പറഞ്ഞു. തബല പഠിച്ചാല്‍ കൊള്ളാമെന്ന് സെറ്റില്‍ ഗോപി പറയുമായിരുന്നു. പിന്നീട് തബലയില്‍ പരിശീലനം നേടിയിട്ടാണ് തബലിസ്റ്റ് അയ്യപ്പനെ ഗോപി അവതരിപ്പിച്ചത്. അന്നുതന്നെ നെടുമുടി വേണു പ്രശസ്തനായിരുന്നു. അതിനാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും അദ്ദേഹത്തിനായിരുന്നു.

നാടക നടനായ തിലകനെ കെ.ജി. ജോര്‍ജിന് നേരത്തേ അറിയാമായിരുന്നു. ചങ്ങനാശേരി ഗീഥയുടെ ചാച്ചപ്പന്റെ ചില മാനറിസങ്ങളാണ് തിലകന്റെ കഥാപാത്രത്തിനു ജോര്‍ജ് നല്കിയത്. പോലീസ് ഓഫിസറുടെ യൂണിഫോമില്‍ മമ്മൂട്ടി മിന്നുമെന്ന് തെളിയിച്ച വേഷമായിരുന്നു ഇതിലേത്. മമ്മൂട്ടി എന്ന നടന്റെ വൈഭവം വേണ്ട രീതിയില്‍ പുറത്തെടുത്ത കഥാപാത്രങ്ങളെ നല്കിയ സംവിധായകനാണ് കെ.ജി. ജോര്‍ജ്. മമ്മൂട്ടി ഒരു പിന്നണി ഗാനത്തിനായി ചുണ്ട് ചലിപ്പിച്ചതും ജോര്‍ജിന്റെ ചിത്രത്തിലാണ്. മേളയിലെ മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു… എന്ന ഗാനം. എം.ബി. ശ്രീനിവാസന്റെ സംഗീതവും.

വേണു നാഗവള്ളിയായിരുന്നു യവനികയില്‍ ജലജ അതരിപ്പിച്ച നായികയുടെ കാമുകന്‍. പ്രധാന റോളാണ്. എന്തുകൊണ്ട് ആ റോളില്‍ വേണു നാഗവള്ളി? ”വേണുവിന് ചിന്തകന്റെ മട്ടുണ്ട്”. കെ.ജി.ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു. മലയാള സിനിമയിലെ നിരാശാകാമുകന്റെ പ്രതീകമായി മാറി പിന്നെ വേണു നാഗവള്ളി.

‘സ്വപ്‌നാടനം’ എന്ന ആദ്യ സിനിമയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോര്‍ജ്. ”സിനിമയ്‌ക്ക് പാട്ടു വേണ്ട എന്ന പക്ഷമായിരുന്നു അന്ന്”. യവനികയ്‌ക്ക് ‘ബലികുടീരങ്ങളേ’ പോലൊരു പാട്ട് വേണമെന്നു പറഞ്ഞപ്പോഴാണ് ‘ഭരതമുനിയൊരു കളം വരച്ചു’ എന്ന ഗാനം ഒഎന്‍വി എഴുതിയത്.

”കെ.എസ്. സുലോചനയെ അനുകരിച്ചാണ് അതില്‍ പാടിയതെന്നു’ എന്ന് ഗായികയും കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സെല്‍മ ജോര്‍ജ് പറയുന്നു. സിനിമയില്‍ സെല്‍മയുടെ സഹോദരന്‍ മോഹന്‍ ജോസും അഭിനയിച്ചിട്ടുണ്ട്. നാടകത്തിനു തൊട്ടു മുന്‍പ് തിലകന് മദ്യം നല്‍കുന്ന നാടകവണ്ടിയുടെ കിളിയായ കഥാപാത്രമായി. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ തബല ഉപയോഗിക്കാത്ത അപൂര്‍വം ഗാനങ്ങളിലൊന്നാണ് ഭരതമുനി…. എം.ബി. ശ്രീനിവാസനായിരുന്നു മ്യൂസിക് ഡയറക്ടര്‍.

ഷൂട്ടിങ്ങിനു മുന്‍പ് തിരക്കഥ മുഴുവന്‍ വായിക്കാനിടയായ ഒഎന്‍വി കെ.ജി.ജോര്‍ജിനോട് പറഞ്ഞു: ‘യവനിക’ എന്നല്ലാതെ മറ്റൊരു പേരും ഇടരുത്. കെ.ജി. ജോര്‍ജിന്റെ ‘മേള’ കണ്ട് ഇഷ്ടപ്പെട്ട് അതുപോലെ നല്ലൊരു സിനിമ ചെയ്യണമെന്നു പറഞ്ഞാണു നിര്‍മാതാവ് ഹെന്‍ട്രി ജോര്‍ജിനെ സമീപിച്ചത്. പടം നന്നാക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്നു തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു.

മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചു ത്രില്ലടിച്ച കൗമാരമായിരുന്നു കെ.ജി.ജോര്‍ജിന്റേത്. പിന്നെ നാടകങ്ങളുടെ ആരാധകനായി. സിനിമകള്‍ സീരിയസായി കണ്ടു തുടങ്ങിയപ്പോള്‍ ഹിച്ച്‌കോക്ക് ഫാന്‍ ആയി. സംവിധായകന്‍ ആകും മുന്‍പേ അദ്ദേഹം രണ്ടു കാര്യങ്ങള്‍ തീരുമാനിച്ചു, എന്നെങ്കിലും കുറ്റന്വേഷണ സിനിമ എടുക്കണമെന്നും നാടകം പശ്ചാത്തലമാക്കിയ സിനിമ എടുക്കണമെന്നും. ഇതു രണ്ടും കൂടി ചേര്‍ന്ന സിനിമയാണ് 1982ല്‍ റിലീസ് ചെയ്ത ‘യവനിക’. ഇതു പക്ഷേ കുറ്റാന്വേഷണ സിനിമയുടെ തലത്തിനപ്പുറത്തേക്ക് വളര്‍ന്നു പോയി. സിനിമാവിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.

വളരെ രസകരമായിരുന്നു യവനികയുടെ ഷൂട്ടിങ്. ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ എല്ലാവരും ഒത്തുകൂടുമായിരുന്നു. പിന്നെ ഗാനമേള. ഭരത്‌ഗോപിയായിരുന്നു സ്റ്റാര്‍ സിംഗര്‍. ‘പാമ്പുകള്‍ക്ക് മാളമുണ്ട്’ ആയിരുന്നു മാസ്റ്റര്‍ പീസ്. വേണുനാഗവള്ളിയും നെടുമുടിയും ഗോപിയുടെ സഹായികളായി.

യവനികയ്‌ക്ക് മത്സരിക്കേണ്ടി വന്നത് ഐ.വി. ശശിയുടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ‘ഈ നാടു’മായിട്ടായിരുന്നു. എന്നിട്ടും 150 ദിവസം ഓടി യവനിക മുന്നേറി.

Tags: KG George
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വിടപറഞ്ഞത് ഗോഡ്ഫാദര്‍

Kerala

സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന്

Editorial

തനിമകള്‍ കൊണ്ടുവന്ന ചലച്ചിത്രകാരന്‍

Mollywood

പാലാരിവട്ടം പാലം പ്രവചിച്ച പഞ്ചവടിപ്പാലം

Kerala

താന്‍ മരിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ്, ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍

ജിഎസ്ടി വരുമാനത്തില്‍ 18 ശതമാനം വര്‍ധന; നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റം

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies