Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി പൊതുമേഖലാ സ്ഥാപനങ്ങള്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 11:31 pm IST
in Kerala, News

ആലപ്പുഴ: ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ കോര്‍പ്പറേഷനും, കയര്‍ഫെഡും നോക്കുകുത്തിയായി മാറി. പു
തുതായി ഓര്‍ഡറുകളൊന്നുമില്ലാത്തതിനാല്‍ തൊഴിലാളികളും, ചെറുകിട ഉത്പാദകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയെ സര്‍ക്കാര്‍ കൈവിട്ട നിലയിലാണെന്നാണ് ആക്ഷേപം.
കയര്‍ മേഖലയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ നിലവില്‍ സജീവമായി 12000 ചെറുകിട കയര്‍ ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷവും പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡറില്ലാത്തതിനാല്‍ കയര്‍സംഘങ്ങള്‍ വഴിയുള്ള പിരിമേഖലയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. നേരത്തേ കയര്‍ കോര്‍പ്പറേഷനാണ് ചെറുകിട സംഘങ്ങള്‍ വഴി ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയനു
സരിച്ചായിരുന്നു ഓര്‍ഡര്‍. എന്നാല്‍ നാളുകളായി ഓര്‍ഡര്‍ നല്‍കുന്നില്ല.
കയര്‍ കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ ലഭിക്കാത്ത ഘട്ടത്തില്‍ സ്വകാര്യ ഇടപാടുകാര്‍ നല്‍കുന്ന ഓര്‍ഡറിലായിരുന്നു ചെറുകിടക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മാസങ്ങളായി ഇവരും ഓര്‍ഡര്‍ നല്‍കാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് കൂലിയും ബോണസുമടക്കം നല്‍കാന്‍ ബ്ലേഡ് പലിശയ്‌ക്ക് പണം വാങ്ങേണ്ടി വന്നതായി ചെറുകിട ഉത്പാദകര്‍ പറയുന്നു. സംഘങ്ങള്‍വഴി സംഭരിച്ച ഉത്പന്നങ്ങളില്‍ ഇനിയും വലിയ തുക ഉത്പാദകര്‍ക്കു ലഭിക്കാനുണ്ട്. 30 കോടിയോളം കയര്‍ കോര്‍പ്പറേഷന്‍ നല്‍കാനുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നേരത്തേ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
കയര്‍ഫെഡില്‍ നിന്ന് കയര്‍വില കിട്ടാത്തതിനാല്‍ കയര്‍സംഘങ്ങളും, അവിടുത്തെ തൊഴിലാളികളും ജീവനക്കാരുമാണ് വഴിയാധാരമായത്. ആറുമാസത്തോളമായി സംഘങ്ങള്‍ക്കു വിലകിട്ടിയിട്ട്. അഞ്ചുമുതല്‍ 25 ലക്ഷംവരെയാണ് വിവിധ സംഘങ്ങള്‍ക്കു കിട്ടാനുള്ളത്. കയര്‍ മന്ത്രി നേരത്തേ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരം സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നേരത്തേ സ്വകാര്യ മേഖലയില്‍ വന്‍തോതില്‍ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. സ്വകാര്യ ഉത്പാദകര്‍ ചകിരി തൊഴിലാളികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്താണ് പ്രധാനമായും കയര്‍ പിരിപ്പിച്ചിരുന്നത്. എന്നാല്‍, ഉത്പാദനച്ചെലവിന് ആനുപാതികമായി വിലകിട്ടാത്തതിനാല്‍ സ്വകാര്യ ഉത്പാദകരെല്ലാം കയര്‍പിരി നിര്‍ത്തിയിരിക്കുകയാണ്.
കയര്‍സംഘങ്ങള്‍ക്ക് വാര്‍ഷിക വിറ്റുവരവുവിഹിതം പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്ന് കയര്‍മന്ത്രി സംഘങ്ങളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കയര്‍ത്തൊഴിലാളികളെ സഹായിക്കേണ്ട കയര്‍ഫെഡാകട്ടെ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പടെ തുടങ്ങി മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്.

Tags: Onam FestivalCoir SectoralappuzhacrisisKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.