Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫും എല്‍ഡിഎഫും മാസപ്പടി മുന്നണികള്‍; കണക്കുകള്‍ പുറത്ത് വിടുമോ എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍

കരിമണല്‍ കര്‍ത്തയില്‍ നിന്നും പിരിച്ച പണത്തിന്റെ കണക്കു തെരഞ്ഞടുപ്പ് കമ്മീഷന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം മാലോകരെ അറിയിക്കാന്‍ അങ്ങ് തയ്യാറാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 05:15 pm IST
in Kerala

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എല്‍ഡിഎഫിനോയും യുഡിഎഫിനോടും ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ഒടുവില്‍ പ്രതിപക്ഷ നേതാവ് സതീശനും സമ്മതിച്ചു മുഖ്യമന്ത്രി വിജയനും മകള്‍ക്കും ഒപ്പം യു ഡി എഫ് നേതാക്കളും കരിമണല്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാതിരിക്കാന്‍ നമുക്കാകില്ല.

(1) ഏതെല്ലാം നേതാക്കള്‍ എത്ര വെച്ച് പിരിച്ചിട്ടുണ്ട്? അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ വീട്ടില്‍ നിന്നും തേങ്ങാ വിറ്റ പണമെടുത്തു അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടതില്ല. പക്ഷെ ഒരു പണിയും എടുക്കാതെ കോടികള്‍ എങ്ങനെ ഉണ്ടാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ടു ഓരോരുത്തരും പിരിച്ച കണക്കു വെളിവാക്കാമോ?

(2) രസീത് നല്കിയാണോ പണം പിരിച്ചത്? ആദായനികുതി വകുപ്പിന് കര്‍ത്താ നല്‍കിയ രേഖ പ്രകാരം ഒരു രസീതും നല്‍കാതെ 96 കോടി രൂപ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്,  

അവരുടെ പ്രീതി നേടുന്നതിന് വേണ്ടി നല്‍കിയിട്ടുണ്ട് എന്ന് പറയുന്നു. അക്കാര്യം ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്.

(3) രസീത് നല്‍കാതെ പണം പിരിക്കുന്നത് കുറ്റകരമായതുകൊണ്ട് ഈ കുറ്റകൃത്യം ചെയ്തവര്‍ അങ്ങയുടെ മുന്നണിയില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉത്തരവാദിത്വ ബോധമുള്ള പൗരന്‍ എന്ന നിലയില്‍ അക്കാര്യം മാലോകരെ അറിയിക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും അങ്ങ് ശ്രമിക്കുമോ?

(4) കരിമണല്‍ കര്‍ത്തയില്‍ നിന്നും പിരിച്ച പണത്തിന്റെ കണക്കു തെരഞ്ഞടുപ്പ് കമ്മീഷന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം മാലോകരെ അറിയിക്കാന്‍ അങ്ങ് തയ്യാറാകുമോ?

(5) അങ്ങ് നേരിട്ട് കര്‍ത്തയില്‍ നിന്നും പണം കൈപറ്റിയിട്ടുണ്ട്? ഉണ്ടെങ്കില്‍ എത്ര?

മുഖ്യമന്ത്രിയോടല്ല അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ റിയാസിനോട് ചിലതു ചോദിക്കേണ്ടതുണ്ട്. (1) കരിമണല്‍ കര്‍ത്തയില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ മാസപ്പടി കൈപ്പറ്റുന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ?

(2) അങ്ങ് തെരഞ്ഞടുപ്പ് കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ കൈപ്പറ്റിയ ഈ തുക കുടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

(3) യാതൊരു സേവനവും വീണാ വിജയനില്‍ നിന്നും സ്വീകരിക്കാതെയാണ് കര്‍ത്തായുടെ കമ്പനി പണം നല്‍കിയത് എന്നാണ് അവര്‍ ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് ശരിയാണോ?

(4) അങ്ങയുടെ ഭാര്യാപിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പ്രീതി സമ്പാദിക്കുന്നതിനു വേണ്ടിയാണു വീണക്ക് പണം നല്‍കിയത് എന്നാണ് കര്‍ത്താ പറയുന്നത്. കര്‍ത്തായുടെ ഈ ആരോപണം ശരിയാണോ? തെറ്റാണെങ്കില്‍ കര്‍ത്തയ്‌ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ അങ്ങ് തയ്യാറാണോ?

ഇത്രയേറെ ഒത്തൊരുമയുള്ള ഭരണ – പ്രതിപക്ഷങ്ങള്‍ ലോകത്തൊരിടത്തും ഉണ്ടാകില്ല. അഴിമതിപ്പണമാണ് രണ്ടുപേരെയും യോജിപ്പിക്കുന്ന ഘടകം. മുപ്പതുകൊല്ലമായി താന്‍ പൊതുജീവിതം നയിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് സതീശന്‍ അവകാശപ്പെടുന്നത്. ആറു പതിറ്റാണ്ടായി താന്‍ പൊതുജീവിതം നയിക്കുന്നു എന്നാണ് മുഖ്യമന്ത്രി വിജയന്‍ അവകാശപ്പെടുന്നത്. പൊതുജീവിതം എന്ന് ഇവര്‍ പറയുന്നതുകൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് തങ്ങള്‍ പൊതുചിലവില്‍ ജീവിച്ചു എന്ന് മാത്രമാണ്. വെറുതെ ഒരു കൗതുകത്തിനു ചോദിക്കുന്നതാണ് ഈ പൊതുജീവിതം കൊണ്ട് രണ്ടു പേരും എത്രയാണ് സമ്പാദിച്ചത്? ശതകോടികള്‍ എന്നാണ് ജനസംസാരം. അത് ഒരുപക്ഷെ തെറ്റായിരിക്കാം. രണ്ടു പേരും മാതൃക പുരുഷന്‍ന്മാരല്ലേ ആ കണക്ക് കൂടി വെളിവാക്കുന്നതല്ലേ നല്ലത്.

അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തില്‍ ഉചിതം?  

Tags: cpmcongressഡോ. എസ്. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.