Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ക്ഷമയുടെ നെല്ലിപ്പലകയില്‍ പിറന്ന സായ്‌കുമാര്‍

സിദ്ദിഖ് ലാലുമാരുടെ ആദ്യകാല സിനിമകളിലൊന്നും പ്രശസ്ത ഗായകന്‍ യേശുദാസ് പാടിയിരുന്നില്ല. എസ്. ബാലകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ കഴിവുകള്‍ മലയാളത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചതു സിദ്ദിഖ്-ലാലുമാരാണ്. ഇന്നസെന്റിനെയും ജഗതിയെയും പ്രധാന കഥാപാത്രമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 12:19 am IST
in Entertainment

മലയാള സിനിമയിലെ പ്രമുഖ സ്വഭാവനടന്‍ സായ്‌കുമാറിനെ സംഭാന ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ സിദ്ദിഖ് ലാലുമാര്‍ക്കാണ്. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലെ നായകനായിരുന്നു സായ് കുമാര്‍. പലവട്ടം ചെയ്തിട്ടും അദ്ദേഹത്തിന്റെ അഭിനയം ശരിയായില്ല. ഓരോ തവണ ശരിയാകാതെ വരുമ്പോഴും ടെന്‍ഷന്‍ മൂത്ത് കൂടുതല്‍ അബദ്ധമായിക്കൊണ്ടിരുന്നു അഭിനയം.

അന്നു ഫിലിമിലാണ് ചിത്രീകരണം. ഓരോ അടി ഫിലിമും വേസ്റ്റാവുമ്പോള്‍ നിര്‍മാതാവിന് ആയിരക്കണക്കിനു രൂപയാണ് നഷ്ടം. മണിക്കൂറുകളും ദിവസങ്ങളും മുന്നോട്ടു പോയതോടെ സായ്‌കുമാറിനെ മാറ്റി മറ്റൊരാളെ വയ്‌ക്കാന്‍ നിര്‍മാതാവിന്റെ സമ്മര്‍ദം ശക്തമായി. പക്ഷേ, ഇയാള്‍ ശരിയാവും എന്ന ഉറച്ച വിശ്വാസത്തില്‍ സിദ്ദിഖ് ലാലുമാര്‍ നിര്‍മാതാവിനെ സമ്മര്‍ദത്തെ തള്ളിക്കളഞ്ഞു. ഒടുവില്‍ സായ്‌കുമാര്‍ ട്രാക്കിലായി. സിദ്ദിഖ് ലാലുമാരുടെ ക്ഷമയില്‍  മലയാളത്തിന് ഒരു മഹാനടനെ ലഭിച്ചു.

യേശുദാസിനെക്കൊണ്ട്  പാടിച്ചില്ല  

സിദ്ദിഖ് ലാലുമാരുടെ ആദ്യകാല സിനിമകളിലൊന്നും അന്നത്തെ പ്രശസ്ത ഗായകന്‍ യേശുദാസ് പാടിയിരുന്നില്ല.  തന്റെ കസെറ്റ് കമ്പനിയായ തരംഗിണിക്ക് റൈറ്റ്‌സ് കൊടുത്താല്‍ മാത്രമേ യേശുദാസ് അന്നു പാടുമായിരുന്നുള്ളൂ. ചെറിയ ബജറ്റില്‍ ചെയ്ത ആദ്യകാല ചിത്രങ്ങള്‍ക്കെല്ലാം കസെറ്റ് റൈറ്റ്‌സിന്റെ തുക കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് യേശുദാസിന്റെ ശബ്ദം ഉപയോഗിക്കാതിരുന്നതെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എസ്. ബാലകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ കഴിവുകള്‍ മലയാളത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചതു സിദ്ദിഖ്-ലാലുമാരാണ്. പൂക്കാലം വന്നു പൂക്കാലം, നീര്‍പ്പളുങ്കുകള്‍, ഒരായിരും കിനാക്കളാല്‍, ഉന്നം മറന്നു തെന്നിപ്പറന്ന… തുടങ്ങിയ എത്രയോ ബാലകൃഷ്ണന്‍ ഹിറ്റുകള്‍ പിറന്നതു സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലാണ്. എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, കെ.ജി. മാര്‍ക്കോസ് തുടങ്ങിയ ഗായകരൊക്കെയാണ് ഈ ഹിറ്റുകള്‍ തീര്‍ത്തതെന്നതും ശ്രദ്ധേയാണ്. വലിയ ബാനറുകള്‍ക്കും വന്‍താരങ്ങള്‍ക്കും അപ്പുറം സ്വന്തം സര്‍ഗാത്മകതയുടെ ശക്തിയില്‍ വിശ്വസിച്ച കലാകാരനായിരുന്നു സിദ്ദിഖ്.

 കന്നാസും കടലാസും

ഇന്നസെന്റിനെയും ജഗതിയെയും പ്രധാന കഥാപാത്രമാക്കി  സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രമായിരുന്നു കാബൂളി വാല. കന്നാസും കടലാസും  ജനിക്കുന്നത് സിദ്ദിഖിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍നിന്നാണ്.  പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് കൈമണിയുണ്ടാക്കാനായി കുറച്ച് പേര്‍ ചേര്‍ന്ന് ജോലിക്ക് പോകാന്‍ തീരുമാനിച്ചു.  ആ സമയത്താണ് ഒരു  സുഹൃത്തിന്റെ അച്ഛന്‍ പ്രീമിയര്‍ ടയേഴ്‌സിലെ മാലിന്യം നീക്കം ചെയ്യുന്ന കരാര്‍ എടുക്കുന്നത്. അങ്ങനെ സിദ്ദിഖും സുഹൃത്തുകളും ആ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു. അപ്പോഴാണ് ആ ജോലി എത്രത്തോളം ബുദ്ധിമുട്ടാണെന്നും ആ തൊഴില്‍ ചെയുന്നവരെ സമൂഹം ഏത് രീതിയിലാണ് കാണുന്നതെന്നും മനസിലായത്. അന്ന് മുതലാണ്  തെരുവുകളില്‍ ചവറു പെറുക്കുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അവരെ ആരും ശ്രദ്ധിക്കുകയോ അവര്‍ക്ക് ഒരു സഹായവും കിട്ടുന്നില്ലെന്നും മനസിലായി.കാബൂളിവാല പിറന്നത് അങ്ങനെയാണ്.

Tags: keralamalayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍സായ് കുമാറും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.