Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചിരിക്കഥാകൃത്ത്: ‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും

മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് - ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന് മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 12:03 am IST
in Entertainment
സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

തിരക്കഥയ്‌ക്ക് ചിരിക്കഥയെന്ന് പേരുവീണത് സിദ്ദിഖും ലാലും സിനിമാക്കഥ പറയാന്‍ തുടങ്ങിയപ്പോഴാണ്. മിമിക്രിക്കാരുടെ സിനിമയെന്ന പരിഹാസച്ചിരി ചിരിച്ചവരുടെയിടയില്‍ ഹിറ്റുകളില്‍ ഹിറ്റുകളിലേക്ക് തുടര്‍ച്ചയായി മുന്നേറുകയായിരുന്നു അവര്‍.  

1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കൂട്ടുകാരനായ കലാഭവന്‍ അന്‍സാറിനൊപ്പം ലാലിനെയും കൂട്ടി ആലപ്പുഴയില്‍ പോയി ഫാസിലിനെ കണ്ട കഥകള്‍ പില്‍ക്കാലത്ത് മിമിക്രിക്ക് പിന്നിലെ നോവും ചിരിയും പകര്‍ന്ന സിനിമ ചിരിമാ പരിപാടിക്കിടെ സിദ്ദിഖ് ഓര്‍ത്തെടുത്തിരുന്നു. ഫാസില്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എടുക്കുന്നതിനിടെയായിരുന്നു. അന്നത്തെ കാഴ്ചയിലാണ് അക്കാലമത്രയും കണ്ട സ്വപ്‌നങ്ങള്‍ വിരിഞ്ഞു തുടങ്ങിയത്.  

ഫാസിലുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ റാംജിറാവു പിറന്നു. വിജയരാഘവനും ബിജുമേനോനും സായ് കുമാറും മാത്രമല്ല സാക്ഷാല്‍ എന്‍എന്‍  പിള്ളയെ വരെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ചത് ഈ പ്രതിഭയുടെ മിടുക്കാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം സിദ്ദിഖ് സംവിധായകനായി ഹിറ്റ് മേക്കറായി.  

ഇന്ത്യന്‍ സിനിമാ വേദിയില്‍ നിറയുമ്പോഴും സിദ്ദിഖ് ചിരിവേദികള്‍ മറന്നില്ല. സൗഹൃദങ്ങളുടെ കഥകളായിരുന്നു സിദ്ദിഖിന്റെ ചിരിക്കഥകളൊക്കെയും. സൗഹൃദങ്ങളായിരുന്നു സിദ്ദിഖിന്റെ അരങ്ങും അണിയറയും.

‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും  

മലയാള സിനിമയുടെ എക്കാലത്തെയും  ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് – ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന്  മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ഇരുവരുടെയും  കൂട്ടുകെട്ടില്‍ പിറന്ന  ആദ്യ സിനിമയാണ് 1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്. ജനഹൃദയം ഇരു കൈയും നീട്ടിയാണ് ആ സിനിമയെ സ്വീകരിച്ചത്. അതിനാല്‍ തന്നെ വന്‍ വിജയമാണ് ആദ്യ സിനിമയില്‍ ഈ കൂട്ടുക്കെട്ട് സ്വന്തമാക്കിയത്.  മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്സ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല എന്നിവ.

ആ കൂട്ടുക്കെട്ട് പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ പലരും കരുത്തിയത് പിണങ്ങിപ്പിരിഞ്ഞു എന്നാണ് എന്നാല്‍ പിണങ്ങി പിരിഞ്ഞതല്ലയെന്നും  വളര്‍ച്ചയുടെ ഭാഗമായി രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.  വേര്‍പിരിഞ്ഞതിനുശേഷം  സിദ്ദിഖിന്റെ സ്വതന്ത്ര സംവിധാനത്തില്‍ ആദ്യമിറങ്ങിയ ചിത്രമായിരുന്നു ഹിറ്റ്ലര്‍. ചിത്രത്തില്‍  ലാല്‍ നിര്‍മ്മാതാവായി ഒപ്പമുണ്ടായിരുന്നു.

Tags: keralamalayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.