Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചിരിക്കഥാകൃത്ത്: ‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും

മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് - ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന് മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 12:03 am IST
inEntertainment
സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

തിരക്കഥയ്‌ക്ക് ചിരിക്കഥയെന്ന് പേരുവീണത് സിദ്ദിഖും ലാലും സിനിമാക്കഥ പറയാന്‍ തുടങ്ങിയപ്പോഴാണ്. മിമിക്രിക്കാരുടെ സിനിമയെന്ന പരിഹാസച്ചിരി ചിരിച്ചവരുടെയിടയില്‍ ഹിറ്റുകളില്‍ ഹിറ്റുകളിലേക്ക് തുടര്‍ച്ചയായി മുന്നേറുകയായിരുന്നു അവര്‍.  

1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കൂട്ടുകാരനായ കലാഭവന്‍ അന്‍സാറിനൊപ്പം ലാലിനെയും കൂട്ടി ആലപ്പുഴയില്‍ പോയി ഫാസിലിനെ കണ്ട കഥകള്‍ പില്‍ക്കാലത്ത് മിമിക്രിക്ക് പിന്നിലെ നോവും ചിരിയും പകര്‍ന്ന സിനിമ ചിരിമാ പരിപാടിക്കിടെ സിദ്ദിഖ് ഓര്‍ത്തെടുത്തിരുന്നു. ഫാസില്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എടുക്കുന്നതിനിടെയായിരുന്നു. അന്നത്തെ കാഴ്ചയിലാണ് അക്കാലമത്രയും കണ്ട സ്വപ്‌നങ്ങള്‍ വിരിഞ്ഞു തുടങ്ങിയത്.  

ഫാസിലുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ റാംജിറാവു പിറന്നു. വിജയരാഘവനും ബിജുമേനോനും സായ് കുമാറും മാത്രമല്ല സാക്ഷാല്‍ എന്‍എന്‍  പിള്ളയെ വരെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ചത് ഈ പ്രതിഭയുടെ മിടുക്കാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം സിദ്ദിഖ് സംവിധായകനായി ഹിറ്റ് മേക്കറായി.  

ഇന്ത്യന്‍ സിനിമാ വേദിയില്‍ നിറയുമ്പോഴും സിദ്ദിഖ് ചിരിവേദികള്‍ മറന്നില്ല. സൗഹൃദങ്ങളുടെ കഥകളായിരുന്നു സിദ്ദിഖിന്റെ ചിരിക്കഥകളൊക്കെയും. സൗഹൃദങ്ങളായിരുന്നു സിദ്ദിഖിന്റെ അരങ്ങും അണിയറയും.

‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും  

മലയാള സിനിമയുടെ എക്കാലത്തെയും  ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് – ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന്  മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ഇരുവരുടെയും  കൂട്ടുകെട്ടില്‍ പിറന്ന  ആദ്യ സിനിമയാണ് 1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്. ജനഹൃദയം ഇരു കൈയും നീട്ടിയാണ് ആ സിനിമയെ സ്വീകരിച്ചത്. അതിനാല്‍ തന്നെ വന്‍ വിജയമാണ് ആദ്യ സിനിമയില്‍ ഈ കൂട്ടുക്കെട്ട് സ്വന്തമാക്കിയത്.  മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്സ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല എന്നിവ.

ആ കൂട്ടുക്കെട്ട് പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ പലരും കരുത്തിയത് പിണങ്ങിപ്പിരിഞ്ഞു എന്നാണ് എന്നാല്‍ പിണങ്ങി പിരിഞ്ഞതല്ലയെന്നും  വളര്‍ച്ചയുടെ ഭാഗമായി രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.  വേര്‍പിരിഞ്ഞതിനുശേഷം  സിദ്ദിഖിന്റെ സ്വതന്ത്ര സംവിധാനത്തില്‍ ആദ്യമിറങ്ങിയ ചിത്രമായിരുന്നു ഹിറ്റ്ലര്‍. ചിത്രത്തില്‍  ലാല്‍ നിര്‍മ്മാതാവായി ഒപ്പമുണ്ടായിരുന്നു.

Tags: keralamalayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

പുതിയ വാര്‍ത്തകള്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.