Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശ്വാസം തത്ക്കാലികം; രാഹുലിന് നിയമയുദ്ധം തുടരണം; സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും ശ്രദ്ധേയം

വിധിയും ശിക്ഷയും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞെങ്കിലും സെഷന്‍സ് കോടതി അപ്പീല്‍ തീര്‍പ്പാക്കും വരയെ ഇതു നിലനില്‍ക്കൂ. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 10:34 pm IST
in India

ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ രാഹുലിന് ആശ്വാസമായെങ്കിലും സ്റ്റേയുടെ കാലാവധി അപ്പീലില്‍ അന്തിമ വിധി വരും വരെ. കേസില്‍ നിയമയുദ്ധം ഇനിയും ബാക്കി.  

സിജെഎം കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഈ മാസം സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചേക്കും. വിധിയും ശിക്ഷയും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞെങ്കിലും സെഷന്‍സ് കോടതി അപ്പീല്‍ തീര്‍പ്പാക്കും വരയെ ഇതു നിലനില്‍ക്കൂ. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല.

രാഹുലിന്റെ അപ്പീല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കും വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. അതിനാല്‍ കേസ് സെഷന്‍സ് കോടതിയില്‍ തുടരും. അപ്പീല്‍ സെഷന്‍സ് കോടതി തള്ളിയാല്‍ രാഹുല്‍ വീണ്ടും അയോഗ്യനാകും. അപ്പോള്‍ വീണ്ടും അതിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കി തീര്‍പ്പാക്കുവരെ ശിക്ഷയ്‌ക്ക് സ്റ്റേ ചോദിക്കണം. ഇങ്ങനെ പോകും തുടര്‍നടപടികള്‍.

സുപ്രീംകോടതി രാഹുലിന് നല്കിയത് ശക്തമായ മുന്നറിയിപ്പാണ്. രാഹുലിന്റെ പ്രസ്താവനകള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രതയും മിതത്വവും പാ

ലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റേത് തെറ്റായ പരാമര്‍ശമാണെന്നും പരമാവധി ശിക്ഷ നല്കിയത് തെറ്റായെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇതിലൂടെ രാഹുല്‍ തെറ്റുകാരനാണെന്ന് പരോക്ഷമായ സൂചന നല്കുകയാണ് സുപ്രീംകോടതി.

ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ പോലും ശിക്ഷ നിലനില്‍ക്കുമായിരുന്നുവെന്ന കോടതി പരാമര്‍ശം രാഹുലിന്റേത് അപകീര്‍ത്തിപരമായ വാക്കുകളാണെന്ന് ശരിവയ്‌ക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധിയെ അയോഗ്യരാക്കുന്നതിനുള്ള പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം നല്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നാണ് സുപ്രീംകോടതി പരാമര്‍ശിച്ചത്. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും, വാചകങ്ങള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നതില്‍ സംശയമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags: പാര്‍ലമെന്റ്ലോക്സഭRahul Gandhiindiaസുപ്രീംകോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.