Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയാനന്ദ സ്വാമിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക: സ്വാമി ചിദാനന്ദ പുരി

അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 01:35 pm IST
inKerala

കോഴിക്കോട്: സ്വാമി ചിന്മയാനന്ദ സ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ ചിന്മയാനന്ദസ്വാമികളുടെ സമാധി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജ്ഞാനവും വിജ്ഞാനവും പ്രചരിപ്പിക്കാന്‍ ചിന്മയാനന്ദ സ്വാമികള്‍ ലോകമെമ്പാടും സഞ്ചരിച്ചു. ജീവിതം അതിനായി സമര്‍പ്പിച്ചു. അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.  

ചിത്രശലഭങ്ങള്‍ എല്ലായിടത്തും പാറിപ്പറക്കുന്നു. അവ ആനന്ദം നല്‍കുന്നു. അവയുടെ ധര്‍മ്മം ചെയ്യുന്നു. ഈ ചിത്രശലഭങ്ങള്‍ മുട്ട,ലാര്‍വ,സമാധി എന്നീ മൂന്നു ജീവിത ഘട്ടം കടന്നാണ് ശലഭ പൂര്‍ണത പ്രാപിച്ചത്. അതില്‍ ലാര്‍വയുടെ കാലത്ത് കിട്ടാവുന്നതെല്ലാം അത് ഭക്ഷിക്കുകയായിരുന്നു. ഉറക്കവും വിശ്രമവുമില്ലാതെ തിന്നു. പിന്നെ സ്വയം ഉണ്ടാക്കിയ കവചത്തില്‍ സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഏറെക്കാലം ധ്യാനിച്ചു. അതിനുശേഷമാണ് മനോഹരമായ ശലഭമായത്. അതുപോലെയായിരുന്നു സ്വാമിജിയും. നിരന്തര അന്വേഷണമായിരുന്നു. അറിയാനുള്ള അന്വേഷണം. അത് സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളിലും പിന്നീട് തപോവനം സ്വാമികളിലുമെത്തി പൂര്‍ണതനേടി.

എന്നാല്‍ സ്വന്തം സംതൃപ്തിക്കായിരുന്നില്ല ആ അന്വേഷണം. അദ്ദേഹം ലഭിച്ച് അറിവ് അവസാന നിമിഷം വരെ ലോകത്തിന് പങ്കുവെച്ചു. മഹാരാഷ്‌ട്രയിലെ പൂനെയില്‍ തുടങ്ങിയ ഗീതാജ്ഞാനയജ്ഞം ലോകമെമ്പാടും വ്യാപിപ്പിച്ചു. ആധ്യാത്മികതയോടൊപ്പം സാമാജിക സേവനത്തിനായി ചിന്മയ മിഷന്‍ സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനവും ധര്‍മ്മത്തില്‍ ആധാരിതമാകണമെന്ന തിരിച്ചറിവില്‍ ധര്‍മ്മ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തിന് രൂപംകൊടുത്തു. സമൂഹത്തില്‍നിന്ന് താന്‍ നേടിയതൊക്കെയും തിരിച്ച് സമൂഹത്തിനും രാഷ്‌ട്രത്തിനും കൊടുക്കാന്‍ മാതൃകയാകുകയായിരുന്നു ചിന്മയാനന്ദ സ്വാമികളെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.

സമൂഹത്തിന്റെ പ്രകൃതിയുടെ പങ്കുപറ്റിയാണ് നമ്മുടെയെല്ലാം ജീവിതം എന്ന് ശാസ്ത്രീയമായി അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വീകരിച്ചത് പ്രകൃതിക്കും സമൂഹത്തിനും തിരികെ കൊടുത്ത് കടം വീട്ടണം. അങ്ങനെ ചെയ്യാത്തവര്‍ പെരുംകൊള്ളക്കാര്‍ എന്ന അര്‍ത്ഥം വരുന്ന ‘തേനന്മാര്‍’ ആണെന്നാണ് ഭഗവദ് ഗീത പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ജീവിത്തിന് സമൂഹം, രാഷ്‌ട്രം മുടക്കുന്നത് തിരിച്ചറിയണം. അത് അവര്‍ രാഷ്‌ട്രത്തിന് തിരിച്ചു നല്‍കണം. അതിനായി അവര്‍ മഹജ്ജീവിതം നയിച്ചവരെ മാതൃകയാക്കണം. അപ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ വീഴില്ല, കൃത്യമായ ലക്ഷ്യമുണ്ടാകും സ്വാമി പറഞ്ഞു.

Tags: പ്രസംഗംkozhikodeസ്വാമി ചിന്മയാനന്ദന്‍Swami Chidananda Puri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.