Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീരയെ സര്‍ക്കാര്‍ മറന്നു; ബാധ്യതയായത് സ്വപ്‌ന പദ്ധതി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്‍പ്പെടെ വായ്‌പയെടുത്ത് 29 നാളികേര ഉത്പാദക കമ്പനികളാണ് (സിപിസി) സംസ്ഥാനത്ത് രൂപീകരിച്ചത്. നീര ഉത്പാദന രംഗത്ത് സജീവമായിരുന്ന 12 കമ്പനികള്‍ക്ക് 18 കോടി രൂപയുടെ ബാധ്യതയുണ്ട്. നീരയ്‌ക്കായി എടുത്ത വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ മറ്റ് വായ്‌പകളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 05:00 am IST
inKerala

അഭിജിത്ത്.എസ്.ഗാണപത്യം

തിരുവല്ല: പ്രഖ്യാപന പെരുമഴയില്‍ കൊട്ടിഗ്‌ഘോഷിച്ച നീര ഉത്പാദനം അതിജീവനത്തിന് ബുദ്ധിമുട്ടുന്നു. മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കോടികളാണ് ഇതിന് വേണ്ടി പാഴാക്കിയത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്‍പ്പെടെ വായ്‌പയെടുത്ത് 29 നാളികേര ഉത്പാദക കമ്പനികളാണ് (സിപിസി) സംസ്ഥാനത്ത് രൂപീകരിച്ചത്. നീര ഉത്പാദന രംഗത്ത് സജീവമായിരുന്ന 12 കമ്പനികള്‍ക്ക് 18 കോടി രൂപയുടെ ബാധ്യതയുണ്ട്.  

നീരയ്‌ക്കായി എടുത്ത വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ മറ്റ് വായ്‌പകളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. 40,000 ലിറ്റര്‍ വരെ നീര ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇന്ന് പ്രതിദിന ഉത്പാദനം 500 ലിറ്ററിലും താഴെ മാത്രം. ഇന്ന് 12ല്‍ താഴെ കമ്പനികള്‍ മാത്രമാണുള്ളത്. ഇവയുടെ ഉത്പാദനമാകട്ടെ, നാമമാത്രം. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 103 കോടി രൂപ മുതല്‍മുടക്കി. അതില്‍ 53 കോടിയാണ് കര്‍ഷകരില്‍നിന്ന് ഓഹരി സമാഹരിച്ചത്. കെഎഫ്‌സിയില്‍ നിന്ന് കടമെടുത്തത് 17 കോടി. നാളികേര കര്‍ഷകര്‍ക്കെല്ലാം കടംകേറിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ഫണ്ടുകളില്‍ പലതും വകമാറ്റി വെട്ടിച്ചു.  

കള്ളിനെ പോഷകാഹാരമാക്കി ഉയര്‍ത്തി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നതും ഇതേ ദുഷ്ടലാക്കോടെയാണ്. നീരയ്‌ക്കുവേണ്ടി ചോര നീരാക്കിയ ഒരുപാട് പേരുണ്ട്. ഭൂരിഭാഗം നീര ഉത്പാദന യൂണിറ്റുകളും നീര പാര്‍ലറുകളും പൂട്ടി. 2014-ലാണ് സംസ്ഥാനത്ത് നീര ഉത്പാദനവും വിപണനവും ആരംഭിച്ചത്. കാലാനുസൃതമായി സാങ്കേതികവിദ്യ പരിഷ്‌കരിക്കാനും വിപണി കണ്ടെത്തി വിറ്റഴിക്കാനും സര്‍ക്കാര്‍ സഹായവും ഉപദേശവുമൊന്നും നല്കാത്തതാണ് സംരംഭങ്ങളെ നഷ്ടത്തിലാക്കിയത്. നീരയുടെ സാധ്യത മനസിലാക്കിയ തമിഴ്‌നാടും ആന്ധ്രാ പ്രദേശുമെല്ലാം കേരളത്തിനടുത്ത് ഫാക്ടറി സ്ഥാപിച്ച് കോടികളാണ് നേടുന്നത്.  

കള്ളുത്പാദനത്തില്‍ സാധാരണ ഒരു തെങ്ങില്‍നിന്ന് കര്‍ഷകന് വര്‍ഷം ഏതാണ്ട് 1,500 രൂപയാണ് ലഭിക്കുന്ന ആദായം. അതേസമയം, നീര ഉത്പാദനം വഴി ശരാശരി 3,000-4,000 രൂപ ലഭിക്കും. അതുകൊണ്ടുതന്നെ നീര ഉത്പാദനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായാല്‍ കേര കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. നീര കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പൊതു ടെട്രാ പാക്കിങ് യൂണിറ്റ് സ്ഥാപിക്കുമെന്ന കൃഷിവകുപ്പിന്റെ വാഗ്ദാനവും പാഴ്‌വാക്കായി.  

നീര സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കാന്‍ ഭീമമായ ചെലവാണുള്ളത്. ഈ ചെലവ് കുറയ്‌ക്കാന്‍ സബ്സിഡി ആവശ്യമാണ്. കേന്ദ്രത്തിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡ് വഴി ലക്ഷങ്ങളുടെ സാമ്പത്തിക സഹായവും കേരളം കൈപ്പറ്റി. എന്നാല്‍ ഇവയ്‌ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യവും സാങ്കേതിക മികവും വിപണന സാധ്യതയും ഒരുക്കുന്നതില്‍ വീഴ്ചവരുത്തി. ഇതോടെ, കര്‍ഷക കൂട്ടായ്‌മകള്‍ക്കും കമ്പനികള്‍ക്കും പദ്ധതി ബാധ്യതയായി.  

കേന്ദ്രഫണ്ടുപയോഗിച്ച് ലഭിച്ച 50 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിച്ചു. പിന്നീട് കാര്യമായ സാമ്പത്തിക സഹായമൊന്നും നല്‍കിയില്ല. വലിയ കടബാധ്യതയാണ് കര്‍ഷകര്‍ക്കും നീര ഉത്പാദക കമ്പനികള്‍ക്കും ഉണ്ടായത്. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലരും ജപ്തി ഭീഷണിയിലാണ്. കടമെടുത്ത് വാങ്ങിയ കോടികള്‍ വില മതിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുടെ അഭാവവും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് നീര ഉത്പാദനം പിന്നോട്ടടിക്കാന്‍ കാരണമായത്.

Tags: ഐഎസ്കേരള സര്‍ക്കാര്‍സര്‍ക്കാര്‍Liability
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടം ഒരു ബാധ്യതയല്ലെന്ന സിദ്ധാന്തവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.