Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ആദിവാസി യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി ശനിയാഴ്ച പ്രചരിച്ചതോടെ വെട്ടിലായി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്. മാള്‍ഡ സംഭവത്തെ അപലപിച്ചാല്‍ അത് മമതയ്‌ക്കെതിരായ വിമര്‍ശനമാവും മാത്രമല്ല, ബിജെപി ഭരിയ്‌ക്കുന്ന മണിപ്പൂര്‍ സംഭവത്തിന്റെ പ്രാധാന്യം കുറയുകും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:58 pm IST
in India

ന്യൂദല്‍ഹി: ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ആദിവാസി യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി ശനിയാഴ്ച പ്രചരിച്ചതോടെ വെട്ടിലായി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്. മാള്‍ഡ സംഭവത്തെ അപലപിച്ചാല്‍ അത് മമതയ്‌ക്കെതിരായ വിമര്‍ശനമാവും മാത്രമല്ല, ബിജെപി ഭരിയ്‌ക്കുന്ന മണിപ്പൂര്‍ സംഭവത്തിന്റെ പ്രാധാന്യം കുറയുകും ചെയ്യും. ഇതോടെ എങ്ങിനെ നിലപാട് പുറത്ത് പറയമമെന്നറിയാതെ കുഴങ്ങുകയാണ് ബൃന്ദ കാരാട്ടുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍.  

ബൃന്ദ കാരാട്ട് ശനിയാഴ്ച പുറത്ത് പറഞ്ഞിരിക്കുന്നത് ബംഗാളിലെ മാള്‍ഡയിലെ സംഭവവും മണിപ്പൂരിലെ സംഭവവും രണ്ടും രണ്ടാണെന്നാണ്. വാസ്തവത്തില്‍ രണ്ടിടത്തും നടന്നത് ഒന്ന് തന്നെയാണ്. മണിപ്പൂരില്‍ രണ്ട് പെണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗവും ചെയ്ത കേസാണ് മണിപ്പൂരിലേത്. ബംഗാളിലെ മാള്‍ഡയിലും രണ്ട് പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. മാള്‍ഡയിലേത് ആദിവാസി പെണ്‍കുട്ടികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.  ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം വന്നതോടെ വെട്ടിലായി ബൃന്ദ കാരാട്ട് ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി  ബൃന്ദ കാരാട്ട് മാത്രമല്ല പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കെയാണ് മാള്‍ഡയില്‍ ആദിവാസി യുവതികളെ നഗ്നരാക്കി മര്‍ദ്ദിച്ചത്. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയോ ഒരു കേസെടുക്കുകയോ ചെയ്തിട്ടില്ല. 

എന്നാല്‍ മണിപ്പൂരിലെ സംഭവത്തെ മാള്‍ഡയിലെ സംഭവവുമായി താരതമ്യം ചെയ്യരുതെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. മാള്‍ഡയില്‍ നടന്നത് ബംഗാള്‍ സര്‍ക്കാരിന്റെ നിയമവാഴ്ചയില്ലായ്‌മയുടെ മറ്റൊരു ഉദാഹരണം മാത്രമാണെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. എന്നാല്‍ മണിപ്പൂര്‍ ബിജെപി സര്‍ക്കാരിന്റെ സംസ്ഥാനമായതിനാലാകണം, അവിടെ നടന്നതാണ് ഗുരുതരമായ പ്രശ്നമെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്.  

Tags: മണിപ്പൂര്‍ കലാപംമമതാ ബാനര്‍ജിcpimമാള്‍ഡ സംഭവംബൃന്ദ കാരാട്ട്‌bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.