Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 03:33 pm IST
inKottayam

ഗാന്ധിനഗര്‍ (കോട്ടയം): കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

170 വര്‍ഷം പഴക്കമുള്ള തറവാടാണിത്. ഈ തറവാട്ടിലെ തളത്തില്‍ പിറന്ന വീണ കണ്ണികളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലും പുറത്തും പ്രശസ്തരായ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്.  

ശ്രീ മൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ഒ എം തോമസ് ആയിരുന്നു ഇതില്‍ ഒരാള്‍. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന എംഎല്‍ സിയായ ഇദ്ദേഹത്തെ രാജകോപത്തെ തുടര്‍ന്ന് പിന്നീട് നാടുകടത്തുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് സ്ഥലം പാട്ടത്തിനു നല്കിയതില്‍ പ്രതിഷേധിച്ച് തിരുനക്കരയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതിനു കാരണം. ഇദ്ദേഹത്തിന് റോമില്‍ നിന്ന് പ്രശസ്തിപത്രവും മെഡലും ലഭിച്ചിരുന്നു. എച്ച്എംടിയില്‍ എംഡിയായിരുന്ന എം കെ മാത്തുള്ളയും ഇതേ തറവാട്ടില്‍ തന്നെയാണു ജനിച്ചത്. ഇദ്ദേഹത്തിന് അക്കാലത്ത് പത്മശ്രീ ലഭിച്ചിരുന്നു.

രണ്ടു തവണ കേരളത്തിന്റെ ഭരണചക്രം തിരിച്ച ഉമ്മന്‍ ചാണ്ടി ജനിച്ചതും ഇതേ തറവാട്ടിലായിരുന്നു. ഇത് ഒരു പക്ഷെ യാദൃശ്ചികമാകാം. എന്നാല്‍ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് തറവാടിന്റെ സുകൃതം എന്നു തന്നെയാണ്. സണ്ണി എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ പേര്.ചെറുപ്പകാലത്ത് പേരു ചോദിച്ചാല്‍  തന്റെ നേരെ വിരല്‍ ചൂണ്ടി കുഞ്ഞൂഞ്ഞ് എന്നു പറയുമായിരുന്നു. വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ അമ്മയുടെ അച്ഛന്‍. ഇദ്ദേഹം കരോട്ടുവീട്ടില്‍ നിന്നും വിവാഹം കഴിച്ചതോടെ ഇദ്ദേഹത്തെ വള്ളക്കാലില്‍കരോട്ട് വി.ജെ ഉമ്മന്‍ എന്നറിയപ്പെട്ടു വന്നു.  

ശ്രീമൂലം പ്രജാസഭയിലേയ്‌ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാള മനോരമ സ്ഥാപകന്‍ മാമ്മന്‍മാപ്പിള്ളയെ ഇദ്ദേഹം തോല്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് പ്രൊഫ: ഒ എം മാത്യു. ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു പഠിക്കുമ്പോള്‍ കെ എസ് യു വില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട്  കോതമംഗലം കോളേജില്‍ ബിഎ യ്‌ക്കു പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും കെ എസ് യു ക്കാരനാണെന്നും വലിയ കുഴപ്പക്കാരനാണെന്നും പറഞ്ഞ് അഡ്മിഷന്‍ നല്കുവാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. അന്ന് ഒ എം മാത്യു ബസേലിയസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കുഞ്ഞൂഞ്ഞ് അദ്ദേഹത്തെ വന്നു കണ്ട് തനിക്കു പഠിക്കണമെന്നു പറഞ്ഞു. മാത്യു സാര്‍ അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ബസേലിയസ് കോളേജില്‍ എം കോം ഡിപ്പാര്‍ട്ട്‌മെമെന്റ് തുടങ്ങുവാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടിയില്‍ നേതൃഗുണം കണ്ടുതുടങ്ങിയിരുന്നുവെന്നും പ്രൊഫ: ഒ എം മാത്യു ഓര്‍മ്മിച്ചെടുത്തു.

Tags: keralaമുഖ്യമന്ത്രിmemoriesUmmanchandy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.