Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിക്ഷയുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച് അഭിപ്രായമില്ല: പ്രൊഫ. ടി.ജെ. ജോസഫ്‌

ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ആക്രമിച്ച സമയത്ത് സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാല്‍ അക്കാലം കഴിഞ്ഞു. നഷ്ടപരിഹാരം തരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,'' അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 12:14 am IST
in Kerala

കൊച്ചി: ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പ്രാകൃത വിശ്വാസങ്ങളില്ലാത്ത ആധുനിക ലോകമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും കൈവെട്ടു കേസിലെ ശിക്ഷാവിധി കേട്ട ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ”ഈ കേസിലെ എന്റെ ഉത്തരവാദിത്തം സാക്ഷിമൊഴി നല്കുക എന്നതു മാത്രമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ശിക്ഷ കൂടിപ്പോയോ കുറഞ്ഞോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിയമ പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പ്രധാന പ്രതി പിടിയിലാവാത്തത് അന്വേഷണ സംഘത്തിന്റെ പോരായ്‌മ കൊണ്ടോ പ്രതി സമര്‍ഥനായതുകൊണ്ടോ പ്രതിയെ സംരക്ഷിക്കുന്നവര്‍ സ്വാധീനമുള്ളവരായതുകൊണ്ടോ ആവാം.  

ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ആക്രമിച്ച സമയത്ത് സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാല്‍ അക്കാലം കഴിഞ്ഞു. നഷ്ടപരിഹാരം തരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,” അദ്ദേഹം പറഞ്ഞു.

”പ്രാകൃതം, മതനീതി  നടപ്പാക്കാനുള്ള ശ്രമം”

കൊച്ചി: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ ശിക്ഷ വിധിച്ച എന്‍ഐഎ കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. അധ്യാപകന്റെ കൈ വെട്ടിയതിലൂടെ മതനീതി നടപ്പാക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. അധ്യാപകന്‍ ചെയ്തത് മതനിന്ദയാണെന്ന് പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കി. ഭീകരവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മത സൗഹാര്‍ദത്തിന് പോറലേല്‍പ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.  

പ്രതികളുടെ പ്രവൃത്തി പ്രാകൃതമെന്നു വിശേഷിപ്പിച്ച കോടതി സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും പറഞ്ഞു. പ്രതികള്‍ക്ക് മാനസാന്തരമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ടി.ജെ. ജോസഫ് അനുഭവിച്ച ശാരീരിക-മാനസിക പ്രശ്നങ്ങള്‍ അതിഭീകരമാണ്. ഭാര്യയുടെ വിയോഗം സൃഷ്ടിച്ച മാനസികാഘാതത്തില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ചോദ്യ പേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി താലിബാന്‍ രീതിയില്‍ വെട്ടി മാറ്റിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവച്ചു. കേരളത്തില്‍ നടന്ന താലിബാന്‍ ശൈലിയിലുള്ള ആദ്യത്തെ ആക്രമണമായിരുന്നു പ്രൊഫ. ജോസഫിനുനേരേ ഉണ്ടായത്.

Tags: keralapfijusticeattacksdpiT.J Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.