Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആര്‍എസ്എസ്; മണിപ്പൂരില്‍ അഭയകേന്ദ്രങ്ങളൊരുക്കി സേവാഭാരതിയും

ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 11:35 am IST
inIndia
ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ബിഷ്ണുപൂരിലെ സേവാഭാരതി അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായം കൈമാറുന്നു

ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ബിഷ്ണുപൂരിലെ സേവാഭാരതി അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായം കൈമാറുന്നു

ഇംഫാല്‍: മണിപ്പൂരില്‍ അക്രമത്തില്‍ അരക്ഷിതരായവര്‍ക്ക് സഹായവുമായി ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍. ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുതിര്‍ന്നവരുടെ ചെറുയോഗങ്ങള്‍ വിളിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ് ഇവര്‍. ബിഷ്ണുപൂരില്‍ ഏറ്റവുമധികം അക്രമം നടന്ന ഖോയ്ജുമന്റാബിയില്‍ സംഘം സന്ദര്‍ശിച്ചു. സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ആളുകളെ വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ മനസ്സിലാക്കി.

കുക്കി ഭീകരര്‍ ജൂലൈ രണ്ടിന് കൊലപ്പെടുത്തിയ നിങ്‌ഗോംബം ഇബോംച, ഹാവ്ബം ഇബോംച, നരോം രാജ്കുമാര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അക്രമത്തിനിരകളായ എല്ലാ കുടുംബങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് പുറമേ ഒരോ വീട്ടിലും പതിനായിരം രൂപ അടിയന്തരവശ്യങ്ങള്‍ക്കായി കൈമാറുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്കായി  സേവാഭാരതിയുടെ നേതൃത്വത്തില്‍ പതിനെട്ട് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ബിഷ്ണുപൂരിലെ ഹരാഒറോവിലെ രാജര്‍ഷി ഭാഗ്യചന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ സേവാഭാരതി അഭയകേന്ദ്രത്തില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലെയ്തന്‍ പോക്പി, ഇകൗ, സദുലാംപാക്, സദു യെങ്കുമന്‍ എന്നിവിടങ്ങളില്‍ വീട് നഷ്ടപ്പെട്ട നൂറിലേറെപ്പേര്‍ കഴിയുന്നത്. സേവാഭാരതി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റിനുള്ള പരിശീലനവും ലഭിക്കുന്നുണ്ട്.

അഭയകേന്ദ്രങ്ങളിലുള്ളവര്‍ നിലവിലുള്ളതെല്ലാം നഷ്ടപ്പെട്ടവരാണെന്നും സമാധാനം പുനഃസ്ഥാപിച്ചാലും അവര്‍ക്ക് മുന്നോട്ടുപോകുന്നതിനാവശ്യമായ കരുത്തും സാഹചര്യവും ഒരുക്കേണ്ടതുണ്ടെന്നും ലായ്ശ്രാം ജത്ര സിങ് പറഞ്ഞു. അതിനുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് സേവാഭാരതി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: മണിപ്പൂര്‍ആര്‍എസ്എസ്Sevabharathiമണിപ്പൂര്‍ കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.