Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് സംരക്ഷണമൊരുക്കി ജനക്കൂട്ടം; അള്ളാഹു അക്ബര്‍ മുഴക്കി തടിച്ചു കൂടിയത് നൂറുക്കണക്കിനാളുകള്‍

സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില പ്രാദേശിക ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അതോടെ ദക്രണി ഗ്രാമത്തിലെ മോസ്‌ക്കിനു മുന്നില്‍ വലിയൊരു മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടി. നാരാ ഏ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു കൊണ്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:01 pm IST
inIndia

വികാസ് നഗര്‍: ജൂലൈ ഒന്ന് ശനിയാഴ്ച ഉത്തരാഖണ്ഡിലെ സഹരന്‍പൂര്‍ റോഡില്‍ വച്ച് രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചു. സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില പ്രാദേശിക ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അതോടെ ദക്രണി ഗ്രാമത്തിലെ മോസ്‌ക്കിനു മുന്നില്‍ വലിയൊരു മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടി. നാരാ ഏ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു കൊണ്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു.

പഞ്ചാബ് കേസരി എന്ന മാദ്ധ്യമം പങ്കു വച്ച വീഡിയോയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആക്രോശിച്ചു കൊണ്ട് പ്രതിഷേധിയ്‌ക്കുന്ന വലിയൊരു ജനക്കൂട്ടത്തെ കാണാം.രാത്രി വൈകുന്നതു വരെ മുദ്രാവാക്യം വിളി തുടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വലിയ സംഖ്യയില്‍ തെരുവിലിറങ്ങി ലഹളകളില്‍ ഏര്‍പ്പെടുക എന്നത് പൊതുസമൂഹത്തിനു മുന്നില്‍ തങ്ങളുടെ നിലപാട് ഉറപ്പിച്ചെടുക്കാന്‍ ലോകമെമ്പാടും ഒരു വിഭാഗം സ്ഥിരമായി ഉപയോഗിച്ചു വരുന്ന തന്ത്രമാണ്. ന്യായം മറുവശത്താണെങ്കിലും ഇതില്‍ മാറ്റമില്ല.

ശനിയാഴ്ച വൈകുന്നേരം രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ അധിക്ഷേപിയ്‌ക്കുകയും തുടര്‍ന്ന് ആക്രമിയ്‌ക്കുകയും ചെയ്തിടത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷോപ്പിങ്ങിനായി ഹെര്‍ബെര്‍ട്ട്പൂരിലെ മാര്‍ക്കറ്റിലേയ്‌ക്ക് പോയതായിരുന്നു പെണ്‍കുട്ടി. മടക്ക യാത്രയില്‍ ഷഹരന്‍പൂര്‍ റോഡില്‍ വച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.

തന്നെ ശല്യം ചെയ്യുന്നതിനെതിരെ പെണ്‍കുട്ടി പ്രതിഷേധിച്ചതോടെ യുവാക്കള്‍ അവളെ ആക്രമിച്ചു. ഭയചകിതയായ യുവതി പ്രതികളുടെ പിടിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് വീട്ടിലേക്കോടി. അവളില്‍ നിന്നും വിവരങ്ങള്‍ കേട്ടറിഞ്ഞ അച്ഛനമ്മമാരും ബന്ധുക്കളും പ്രാദേശിക ഹിന്ദു സംഘടനകളെ വിവരമറിയിയ്‌ക്കുകയായിരുന്നു.

രോഷാകുലരായ ബന്ധുക്കളും, ഗ്രാമവാസികളും, പൊതുപ്രവര്‍ത്തകരും പോലീസില്‍ പരാതിപ്പെടാനായി ദക്രാണി സ്റ്റേഷനിലേയ്‌ക്ക് എത്തി. വിവരമറിഞ്ഞ മുസ്ലീം യുവാക്കള്‍ അടുത്തുള്ള മസ്ജിദില്‍ അഭയം തേടി. ഇതറിഞ്ഞ് യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമവാസികള്‍ മസ്ജിദിന് മുന്നിലെത്തി പ്രതിഷേധിയ്‌ക്കാന്‍ ആരംഭിച്ചു.

ഇതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറുക്കണക്കിന് മുസ്ലീങ്ങള്‍ മോസ്‌ക്കിനു മുമ്പില്‍ തടിച്ചു കൂടുകയായിരുന്നു. അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ലഹളയ്‌ക്കൊരുങ്ങി. അക്രമികള്‍ വാട്ട്‌സ്അപ് ഗ്രൂപ്പുകളിലൂടെ വിവരം പങ്കു വച്ച് ആളുകളെ സംഘടിപ്പിയ്‌ക്കുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.

രാത്രി വൈകുവോളം മുദ്രാവാക്യം വിളി തുടര്‍ന്നു. ഒരു വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് വികാസ്‌നഗര്‍ കൊട്വാലിയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ എത്തി മുസ്ലീങ്ങളെ പിരിച്ചു വിടുകയായിരുന്നു. കേസില്‍ വേഗത്തിലുള്ള അന്വേഷണവും തുടര്‍ നടപടികള്‍ ഉറപ്പു കൊടുത്തതിനെ തുടര്‍ന്ന് മറ്റുള്ളവരും പിരിഞ്ഞു പോയി.

രണ്ടു യുവാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വികാസ് നഗര്‍ കോട്ട്വാലി ഇന്‍സ്‌പെക്റ്റര്‍ സഞ്ജയ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി പിടികൂടാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മസ്ജിദിനു മുമ്പില്‍ മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടിയ സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്‌ക്കാന്‍ പോലീസ് വക്താവ് തയ്യാറായില്ല.

Tags: indiahinduterrorismriotIslamic terrorഇസ്ലാംവല്‍ക്കരണംഉത്തരാഖണ്ഡ്തക്ബീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.