Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ലഹരിക്കേസ്: ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടുമായി എക്‌സൈസ്

കുറ്റവിമുക്തയാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല സണ്ണി പറഞ്ഞു. എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്‌ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ്‌വെച്ചത് എന്നതെല്ലാം അറിയണം. തനിക്ക് നീതി കിട്ടണമെന്നും ഷീല പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 09:53 pm IST
in Kerala

തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഷീലയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഷീലയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും സ്‌കൂട്ടറും ഇതുവരെ വിട്ടുനല്‍കിയിട്ടില്ല.

കുറ്റവിമുക്തയാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല സണ്ണി പറഞ്ഞു. എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്‌ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ്‌വെച്ചത് എന്നതെല്ലാം അറിയണം. തനിക്ക് നീതി കിട്ടണമെന്നും ഷീല പറഞ്ഞു.  

അതേസമയം വ്യാജ ലഹരിക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സസ്‌പെന്‍ഷനിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ. സതീഷ് പ്രതികരിച്ചു. അന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് വിശ്വാസം. അന്ന് കേസെടുത്തില്ലെങ്കില്‍ താന്‍ കുടുങ്ങുമായിരുന്നുവെന്നും സതീഷ് പറഞ്ഞു. സാധനം നിങ്ങളുടെ കൈയില്‍ നിന്ന് കിട്ടിയ സ്ഥിതിക്ക് കേസ് വിടാന്‍ പറ്റില്ല. വിട്ടുകഴിഞ്ഞാല്‍ ഞാന്‍ പൈസ വാങ്ങി കേസ് ഒഴിവാക്കിയെന്ന് പരാതിക്കാര്‍ പറയും. അതിനാല്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ആരുമില്ല, ഒന്നും അറിയില്ല എന്നായിരുന്നു അവരുടെ മറുപടി. സാമ്പിളെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് സ്റ്റാമ്പ് പരിശോധനയ്‌ക്ക് അയച്ചത്. ഒരു ലിക്വിഡ് ഇതിന്റെ അകത്ത് ഒഴിക്കുകയാണ്. ഇത് ആവിയായി പോകുന്ന സാധനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അന്ന് മൂന്നര മണി മുതല്‍ ഒമ്പതു മണി വരെയാണ് അവര്‍ തന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. കേസെടുത്ത് കൈമാറിയശേഷം ബാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു അവര്‍. അസി. എക്‌സൈസ് കമ്മീഷണറുടെ അടുത്താണ് അവര്‍ സംശയമുള്ളതൊക്കെ പറയുന്നത്. എന്റെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ല’, സതീഷ് പറഞ്ഞു. അതേസമയം, ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് സതീഷ് ഉറപ്പിച്ചു പറയുന്നത്.

Tags: courtറിപ്പോര്‍ട്ട്കുറ്റാരോപിതന്‍എക്‌സൈസ്വ്യാജംSheelaintoxication
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

Kerala

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.