Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വ്വകലാശാലയില്‍ നാലുവര്‍ഷ ബിരുദകോഴ്‌സുകള്‍ ഈ അധ്യയനവര്‍ഷം മുതല്‍

കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 03:30 pm IST
in Kerala

തിരുവനന്തപുരം:  കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ബിഎ ഹോണേഴ്‌സില്‍ ലാങ്വേജ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബിസ്എസിയില്‍ ലൈഫ് സയന്‍സ് എന്നിവയാണ് കാര്യവട്ടം ക്യാമ്പസില്‍ലെ കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റി  യുഐടി സെന്ററുകളില്‍  പ്രൊപഷണല്‍ ബികോം എന്ന നാലാമത്തെ കോഴ്‌സ് നടപ്പിലാക്കും. നാലുവര്‍ഷ കോഴ്‌സിന്  അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒരു ബിരുദ കോഴ്‌സും അതിനോട് ചേര്‍ന്നുള്ള പിജികോഴ്‌സും 10 വര്‍ഷമായി നടത്തിവരുന്ന അഫിലിയേറ്റഡ് കോളേജുകളില്‍ നാലുവര്‍ഷ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.  

ഓണേഴ്‌സ് ബിരുദം നേടുന്നവര്‍ക്ക് പിജി കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിക്കും. അവര്‍ക്ക്  ഒരു വര്‍ഷം പിജി ചെയ്താല്‍ മതിയാകും. മാത്രമല്ല ബിഎ ഹോണേഴ്‌സില്‍ പ്രദാന ഡിഗ്രിക്ക് ഒപ്പം വിദ്യാര്‍ത്ഥിക്ക് താത്പര്യമുള്ള മറ്റൊരു വിഷയത്തില്‍ മൈനര്‍ ഡിഗ്രിയും നേടാനാകും. ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കും നാലാംവര്‍ഷം  ഗവേഷണ പഠനത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും നാലുവര്‍ഷ കോഴ്‌സിന് പ്രാധാന്യം നല്‍കുന്നത്. ഭരണഘടന, ജനാധിപത്യം, പരിസ്ഥിതി അവബോധം, ലിംഗസമത്വം, സാമൂഹിക നീതി, ശാസ്ത്രാവബോധം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒന്നാംവര്‍ഷത്തില്‍ വരുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് ഉണ്ടാകുക. പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം ഏതൊക്കെ ഡിപ്പാര്‍ട്ടെമന്റ് ഏതൊക്കെ കോഴ്‌സുകള്‍ക്ക് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളിളില്‍ അക്കാദമിക വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. കരിക്കുലം സംബന്ധിച്ചും ഉടന്‍ തീരുമാനം ഉണ്ടാകണം. കാര്യവട്ടം ക്യാമ്പസില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ളതിനാല്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ എളുപ്പത്തില്‍ നടത്താനാകുമെന്നാണ് സര്‍വ്വകലാശാലയുടെ നിഗമനം. ഏത് കുട്ടിക്കും അവര്‍ക്ക് ഇഷ്ടമുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരാനും സാധിക്കും. അടുത്തവര്‍ഷംമുതല്‍ എല്ലാകോളേജുകളിലും നാസര്‍തക്കാര്‍ നിര്‍ദ്ദേശം. അതിനായി ജൂലൈ ആറിന് ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്.

Tags: FourUniversityKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

Thiruvananthapuram

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.