Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹ സാഹോദര്യത്തിന്റെ പ്രതീകമായി ദുബായ്‌യിലെ ക്ഷേത്രം

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 6, 2023, 05:31 pm IST
in Samskriti

മനോഹര്‍ ഇരിങ്ങല്‍

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.  

യുഎഇയിലെ പ്രമുഖ വ്യവസായിയും റീഗല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ വാസുശ്രോഫിന്റെ  മകന്‍ രാജു ശ്രോഫിനായിരുന്നു ക്ഷേത്രത്തിന്റെ  നിര്‍മ്മാണ ചുമതല. 70000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ക്ഷേത്രത്തിനു രണ്ടു നിലകളാണുള്ളത്.  

പ്രാര്‍ത്ഥനാ ഹാളിന്റെ വലുപ്പം 5000 ചതുരശ്ര അടിയാണ്.  ഈ ഹാളില്‍ 1500 ലേറെ ഭക്തര്‍ക്ക് ഒരേ സമയം  പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. പ്രതിഷ്ഠകളെല്ലാം മുകളിലെ നിലയിലാണ്. അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, ശിവന്‍, ഗണപതി ഉള്‍പ്പെടെ 16 ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. ചുവരുകളും തറകളും തൂണുകളുമെല്ലാം ഇന്ത്യന്‍ അറബ് വാസ്തു ശില്പ ചാതുരിയുടെ സമന്വയം വിളിച്ചറിയിക്കുന്നു.  

2019ല്‍ ദുബായ് ഭരണകൂടം ക്ഷേത്ര നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയെങ്കിലും മഹാമാരി കാരണം പണി പൂര്‍ത്തിയാകുന്നതിന് മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ മുറുകെ  പിടിക്കാനും ആരാധിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ആരാധനാസമയം രാവിലെ 6 മണി മുതല്‍ രാത്രി 8.30 വരെ.  

കശുവണ്ടിപ്പരിപ്പ്,  പിസ്ത, ബാദാം എന്നിവയാണ് പ്രസാദമായി നല്കുന്നത്. ദുബായിലെ ഒരു ഇംഗ്ലീഷ് പത്രം ഇങ്ങനെ എഴുതുന്നു. ‘ഈ മാര്‍ബിള്‍ ഹിന്ദു ക്ഷേത്രം തലമുറകളോളം നീളും. കാരണം ഇതൊരു ഇന്ത്യന്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയുടെ, അധ്വാനത്തിന്റെ ഫലമാണ്.’

Tags: ക്ഷേത്രംDubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

Gulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

Sports

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.