Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തക കരാറുകാരില്‍ നിന്നും നികുതി പിരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും 20 കോടി രൂപ അടച്ച് തലയൂരി.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 31, 2023, 03:38 pm IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും 20 കോടി രൂപ അടച്ച് തലയൂരി.  

ദേവസ്വം ബോര്‍ഡ്,  കമ്മിഷണര്‍,  സെക്രട്ടറി എന്നിവരുടെ ഗുരുതരമായ കൃത്യവിലോപമാണ് കരാറുകാരില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതി പണം ക്ഷേത്ര വികസനത്തിനായുള്ള ഫണ്ടില്‍ നിന്നും നല്‍കേണ്ടി വന്നത്. കോടിക്കണക്കിന് രൂപയുടെ മരാമത്ത് പണികളാണ്  ശബരിമലയിലും ബോര്‍ഡിന്റെ അധീനതയിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഒരു വര്‍ഷം  നടന്നു വരുന്നത്. എന്നാല്‍ കരാറുകാരില്‍ നിന്നും ബോര്‍ഡ് ടിഡിഎസ് പിടിക്കാറില്ല. കരാറുകാരുടെ ബില്ലുകള്‍ പാ

സാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിഭാഗത്തിലെ എന്‍ജിനീയര്‍മാര്‍ ടിഡിഎസ് കണക്ക് കൂടി നല്‍കണം. എന്നാല്‍ കണക്ക് നല്‍കാറില്ല. കണക്ക് നല്‍കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്‍കുന്ന  എന്‍ജിനീയര്‍മാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.  

ശബരിമലയില്‍ കുത്തക കരാറുകാരില്‍ നിന്നും ജിഎസ്ടി പിരിക്കുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തിയത്. കോടികള്‍ വരുന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കരാര്‍ ഏറ്റെടുക്കുമ്പോള്‍ ജാമ്യമായി നല്‍കുന്ന വസ്തുവകകള്‍ ജപ്

തി ചെയ്ത് തുക ഈടാക്കാം. എന്നാല്‍ പണി പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റ് ബാധ്യതകളൊന്നും ഇല്ലെന്ന് കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്.  കമ്മിഷണറോ ബോര്‍ഡോ സെക്രട്ടറിയോ പരിശോധന നടത്തുന്നില്ല. കഴിഞ്ഞ ശബരിമല സീസണില്‍ കുത്തക കരാറുകാരില്‍ നിന്നും മതിയായ ബാങ്ക് ഗ്യാരന്റി സ്വീകരിക്കുന്നതിലും ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതിലും വീഴ്ച വരുത്തി.  ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കമ്മിഷണര്‍ വേണ്ട നടപടി സ്വീകരിച്ചതുമില്ല.  

2023-24 ല്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജാദ്രവ്യങ്ങളും മറ്റും വില്‍ക്കുന്നതിനുവേണ്ടിയുള്ള ലേലവും നടത്തിയില്ല. ഇതോടെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പൂജാ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന് നേരിട്ട് വില്‍ക്കേണ്ട അവസ്ഥയിലായി. 25 കോടിയിലധികം  രൂപയുടെ നഷ്ടമാണ് ഇതിലൂടെയും ബോര്‍ഡിന് ഉണ്ടായത്. നിയമം അനുസരിച്ച് ദേവസ്വം കമ്മിഷണര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കണം. എന്നാല്‍ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അവസ്ഥയിലേക്ക് ചുരുങ്ങി കമ്മിഷണറുടെ തസ്തിക.

Tags: കേരള സര്‍ക്കാര്‍taxtravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍
Kerala

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.