Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ കൊലകള്‍ വര്‍ഗ്ഗീയ കൊലപാതകങ്ങളായിരുന്നു; പിന്നില്‍ തീവ്രവാദ സംഘടന

തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടന 1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണം ഒടുവില്‍ നിരവധി വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 04:06 pm IST
inKerala

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് പിന്നില്‍.  1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണമാണ് ഒടുവില്‍ ആറ് വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തിയത്. 

തൃശൂരില്‍ തീവണ്ടിയില്‍ ഒരു ഡിസംബര്‍ ആറിന് നാല് പേരുടെ കൊലയ്‌ക്കിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് തൃശൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ വെറും രാഷ്‌ട്രീയക്കൊലകളല്ല, പകരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വര്‍ഗ്ഗീയ ക്കൊലപാതകങ്ങള്‍ ആയിരുന്നു എന്ന് കണ്ടെത്തിയത്. തീവണ്ടിയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഉമ്മയാണെന്ന് കണ്ടെത്തി. വൈകാതെ കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച തീവ്രവാദസംഘടനയേയും കണ്ടെത്തി. ജംഇയ്യത്തുല്‍ ഇസ് ഹാനിയ എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമായി രഹസ്യപ്രവര്‍ത്തനം നടത്തിയ സംഘടന അതിനകം ആറുപേരെ കൊന്നതായി കണ്ടെത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭീകരവാദവിരുദ്ധ സെല്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. 

ഇവയാണ് തൃശൂരിനെ ഞെട്ടിച്ച രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്ന വര്‍ഗ്ഗീയക്കൊലപാതകങ്ങള്‍:

വാടാനപ്പള്ളി രാജീവ് കൊലപാതകം- 1995 ഡിസംബര്‍ 29

മതിലകം സന്തോഷ് കൊലപാതകം- 1996 ആഗസ്ത് 10

പാലക്കാട് കൊല്ലങ്കോട് മണി കൊലപാതകം- 1996 ആഗസ്ത് 16

മലപ്പുറം വളാഞ്ചേരി താമി കൊലപാതകം- 1996 ആഗസ്ത് 23

മാള, കൊടുങ്ങല്ലൂര്‍ മോഹനചന്ദ്രന്‍  കൊലപാതകം -1996 ആഗസ്ത് 14

തൊഴിയൂര്‍ സുനില്‍ കൊലപാതകം- 1994 ഡിസംബര്‍ 4

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഫോടനത്തിലെ മുഖ്യപ്രതി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയിലുള്ള അയൂബ് ആണെന്ന് കണ്ടെത്തിയതോടെ പ്രതി മുങ്ങുകയായിരുന്നു. പ്രതി തൃശൂരിന്റെ തീരദേശങ്ങളില്‍ ഒളിവിലിരിക്കുകയാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടൊപ്പം വെളിപ്പെട്ട മറ്റൊരു സത്യം ഇതാണ്- തൃശൂരിലെ തീരദേശങ്ങളില്‍ തീവ്രവാദം രൂക്ഷമാണ്. 1992ല്‍ രൂപീകൃതമായ ജംഇയ്യത്തുല്‍ ഇസ് ഹാനിയ ആണ് ഈ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി.  

അതോടെയാണ് രാഷ്‌ട്രീയക്കൊലപാതകങ്ങളെ എഴുതിത്തള്ളിയിരുന്ന ആറ് കൊലപാതകങ്ങള്‍ ഈ സംഘടന നടത്തിയ വര്‍ഗ്ഗീയ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. എട്ട് പേരാണ് ഈ സംഘനയുടെ നട്ടെല്ല്. മുഖ്യആസൂത്രകനായ സെയ്തലവി അന്‍വരി ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.  

1998ല്‍ മുംബൈ വിമാനത്താവളം വഴിയാണ് സെയ്തലവി അന്‍വരിയും കൂട്ടരും ദുബായിലേക്ക് കടന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയ അയൂബ് ഇയാള്‍ക്കൊപ്പമാണ് ദുബായിലേക്ക് കടന്നതെന്ന് കരുതുന്നു. ഇവര്‍ വ്യാജപാസ്പോര്‍ട്ടിലാണ് കടന്നിരിക്കുന്നത്. എന്നാല്‍ ദുബായിലേക്ക് കടന്നു എന്ന് പ്രചരിപ്പിച്ച് അയൂബ് തീരദേശ മേഖലയില്‍ തന്നെ കഴിയുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  കൊല്ലപ്പെട്ട ആറ് പേരും തൃശൂരിലെ അതത് മേഖലയിലെ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഭാരവാഹികളാണ്.  

Tags: Thrissurസ്ഫോടനംരാഷ്ട്രീയ കൊലവര്‍ഗ്ഗീയ കൊലജംഇയ്യത്തുല്‍ ഇസ് ഹാനിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.