Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 09:06 pm IST
inKerala

രാജീവ് പരമേശ്വരന്‍

മാന്നാര്‍: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ സൂര്യതേജസോടെ തെളിയുന്ന ഒരു പേരുണ്ട് ഡോ. കെ. വേലായുധപ്പണിക്കര്‍. സമരമുഖത്ത് നിര്‍ഭയനായി പോരാടിയ പടയാളി, മാന്നാര്‍ കുരട്ടിശ്ശേരി കാഞ്ഞിക്കല്‍ വീട്ടില്‍ വേലായുധപ്പണിക്കര്‍ എന്ന കെ.വി. പണിക്കരെ ഈ ആഘോഷവേളയില്‍ ആദരിക്കാതെ പോകുന്നത് ഉചിതമല്ല. 1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

വൈക്കം സത്യഗ്രഹത്തില്‍ മുന്നണി പോരാളിയായി പൊരുതുമ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനേയും ലാത്തിയേയും തൃണവല്‍ഗണിച്ച് അവരോട് ഏറ്റുമുട്ടിയതിന്റെ പ്രതികാരമായി വൈക്കത്തു നിന്ന് തിരുവനന്തപുരം വരെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു 169 കിലോമീറ്ററാണ് പണിക്കരെ നടത്തി കൊണ്ടുപോയത്. ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനായ പണിക്കരെ തിരുവനന്തപുരം മുതല്‍ മാന്നാര്‍ വരെ ഘോഷയാത്രയായാണ് വരവേല്‍പ്പ് നല്കി സ്വീകരിച്ചത്. തുടര്‍ന്ന് വിഷവര്‍ശ്ശേരിക്കര ഊരുമഠം മൈതാനത്ത് സംസ്ഥാനതല സ്വീകരണവും പൊതുസമ്മേളനവും നടത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം.

പണിക്കരുടെ കഴിവും വാക്ധോരണിയും കണ്ടറിഞ്ഞ് പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ്, ടി.കെ. മാധവന്‍ എന്നിവര്‍ മാന്നാറിലെത്തി. തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 അംഗ ഉന്നത അധികാര സമിതിയില്‍ നിയമിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനും അവരുടെ മക്കള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാനുമുള്ള അവസരങ്ങള്‍ അദ്ദേഹം നേടിക്കൊടുത്തു.  തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഒരു അവര്‍ണ ബാലനെ തോളിലിരുത്തി അദ്ദേഹം അമ്പലത്തില്‍ കയറി പ്രവേശനാനുമതിക്കായി പോരാടി. പട്ടികജാതി വിഭാഗങ്ങള്‍ക്കായി പൊതുകിണറുകളും സ്‌കൂളുകളും സ്ഥാപിച്ചു. സൗജന്യ ചികിത്സ നടത്തിയും അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. ദളിതര്‍ക്ക് വേണ്ടി മിശ്രവിവാഹം പന്തിഭോജനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്കി.

1944ല്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുമ്പോള്‍ രാത്രി ബ്രിട്ടീഷ് പട്ടാളം വളഞ്ഞപ്പോള്‍ രക്ഷപ്പെട്ടോടുന്നതിനിടെ പാമ്പു കടിയേറ്റാണ് കെ.വി. പണിക്കര്‍ മരിക്കുന്നത്. ഭാര്യ വിഷവര്‍ശ്ശേരിക്കര മുന്നേത്തുവിട്ടീല്‍ കുഞ്ഞിക്കുട്ടി അമ്മ. അഞ്ച് മക്കളില്‍ ഒഡിഷയില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറായി വിരമിച്ച രവീന്ദ്രനാഥന്‍ നായര്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാടിന്റെ ചരിത്രത്തില്‍ ഒരിടത്തും അടയാളപ്പെടുത്തിയിട്ടില്ലങ്കിലും ഡോ. കെ.വി. പണിക്കര്‍ എന്ന പേര് വൈക്കം സത്യഗ്രഹത്തിലെ  ഈ ധീരദേശാഭിമാനി സ്വര്‍ണ പ്രഭ ചൊരിഞ്ഞ് വിരാജിക്കും.

Tags: Vaikom Satyagraha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ തറവാട്ടു വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഹിന്ദു ഐക്യവേദി നേതാക്കള്‍
Kerala

ചിറ്റേടത്തിന്റെ ജീവിതം: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ഹിന്ദു ഐക്യവേദി

Special Article

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

Kerala

വൈക്കം സത്യഗ്രഹം: കാര്യങ്ങള്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത് ആഗമാനന്ദസ്വാമികള്‍; ചര്‍ച്ചയില്‍ ദ്വിഭാഷി,മാധ്യമലോകം തമസ്‌കരിച്ചു

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.