Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമതസ്വരം ഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാമോ? മുസ്ലിമിലെ ബോറ വിഭാഗത്തിന്റെ ഈ അവകാശം ശബരിമല കേസിലെ വിശാല ബെഞ്ചിലേക്ക്

വിമതസ്വരംഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാനുളള അവകാശം മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന്റെ ഭാഗമായ ദാവൂദി ബോറ സമുദായത്തിലെ മതമേലധ്യക്ഷന്മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 04:41 pm IST
in India

ന്യൂദല്‍ഹി:വിമതസ്വരംഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാനുളള അവകാശം മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന്റെ ഭാഗമായ ദാവൂദി ബോറ സമുദായത്തിലെ മതമേലധ്യക്ഷന്മാര്‍ക്കുണ്ടായിരുന്നു.   എന്നാല്‍ 1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി.  

എന്നാല്‍ ഇതിനെതിരെ ദാവൂദി ബോറ വിഭാഗത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ്  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.ഈ   ഹര്‍ജി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചായിരിക്കും ഈ കേസ് ഇനി പരിഗണിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് മൂന്ന് കേസുകളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

ദാവൂദി ബോറ മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യുന്ന അംഗത്തിനെ മതമേലധ്യക്ഷന് പുറത്താക്കാന്‍ നേരത്തെ അവകാശമുണ്ടായിരുന്നു. ഇതോടെ പുറത്താക്കപ്പെട്ട വിമതനും കുടുംബാംഗങ്ങള്‍ക്കും  പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് 1949ല്‍1ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം  മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത്.. മതമേലധ്യക്ഷന്‍ പുറത്താക്കുന്ന അംഗങ്ങള്‍ക്ക് പിന്നീട് പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു സര്‍ക്കാര്‍ നടപടി.  

എന്നാല്‍ ഈ അവകാശം തിരിച്ചുകിട്ടാന്‍ വീണ്ടും ദാവൂദി വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ദാവൂദി വിഭാഗത്തിലെ ഭ്രഷ്ടിനുള്ള അധികാരം ശരിവച്ച 1962 ലെ ഉത്തരവ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റേതാണ്. ഈ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്.

ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം മതത്തില്‍ നിന്ന് വ്യക്തികളെ പുറത്താക്കാന്‍ അധികാരം ഉണ്ടെന്നാണ് ദാവൂദി ബോറ വിഭാഗക്കാരുടെ വാദം. എന്നാല്‍ 2016 ലെ നിയമ പ്രകാരം വിലക്ക് കോടതികളില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് എതിര്‍ വിഭാഗവും വാദിച്ചു.

Tags: സുപ്രീംകോടതിമഹാരാഷ്ട്രമുസ്ലീംSABARIMALAഷിയാദാവൂദി ബോറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.