Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോഷിമഠ്: വിള്ളല്‍ വീണത് 863 കെട്ടിടങ്ങള്‍ക്ക്; 181 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയില്‍

ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 11:23 pm IST
in India

ന്യൂദല്‍ഹി: ഭൗമപ്രതിഭാസത്തെത്തുടര്‍ന്ന് വിള്ളല്‍ വീണ ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും വര്‍ധിച്ചതാണ് കാരണം. വിള്ളലുകള്‍ കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ എണ്ണം 863 ആണ്. ഇതില്‍ 181 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.

അതേസമയം ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.  

ദുരിതബാധിതരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിശദമായ പദ്ധതി സെന്‍ട്രല്‍ ബില്‍ഡിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(സിബിആര്‍ഐ)നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്കുന്നുണ്ടെന്നും ഖുരാന പറഞ്ഞു.  

മലനിരകളിലെ എല്ലാ പട്ടണങ്ങളുടെയും വാഹകശേഷിയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നേരത്തെ, ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ആറ് മാസത്തെ വൈദ്യുതി ചാര്‍ജും, വെള്ളക്കരവും സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.

അതേസമയം വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങിയേക്കും. കാലാവസ്ഥ പ്രതികൂലമായതോടെയാണ് പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിയത്. അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. സിബിആര്‍ഐ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.

Tags: ജോഷിമഠ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്; അശാസ്ത്രീയ കെട്ടിടം നിര്‍മിച്ചിരുന്നത് ഏഴാം വാര്‍ഡില്‍

India

അന്തിമ റിപ്പോര്‍ട്ട് ഉടന്‍: ജോഷിമഠിലെ നാല് വാര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ദുരന്തനിവാരണ സെക്രട്ടറി ആര്‍.കെ.സിന്‍ഹ

India

ജോഷിമഠില്‍ നിന്നും 81 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, അപകട സാധ്യതയുള്ള ഹോട്ടലുകള്‍ പൊളിച്ചുമാറ്റും; വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

India

ഉത്തരാഖണ്ഡ് ജോഷിമഠിലെ ഭൂമിയുടെ വിചിത്ര പ്രതിഭാസം; അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി, പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കും

India

ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു; കുടുംബങ്ങളെ ഒഴിപ്പിച്ചു; ദുരന്തനിവാരണ സേനയെ വിന്ന്യസിച്ചു

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.