Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിന് ലാലുപ്രസാദും മകനും നല്‍കുന്നത് പുല്ലുവില; നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ആര്‍ജെഡിയുടെ എംഎല്‍എ

നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 04:16 pm IST
in India

പട്ന: നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.  

എന്നാല്‍ തേജസ്വി യാദവിന് മുഖ്യമന്ത്രി പദം 2025 ഒക്ടോബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം മാത്രമേ നല്‍കൂ എന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് ആര്‍ജെഡിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.   മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം  ഇതോടെ ശക്തമായി ആടിയുലയുകയാണ്. 

അതിനിടെയാണ് ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിങ്ങ് പരസ്യമായി നിതീഷ് കുമാറിനെ ശിഖണ്ഡി എന്ന് വിളിച്ച് അപഹസിച്ചിരിക്കുന്നത്. സ്വന്തമായി നിലപാട് ഇല്ലാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍ എന്നും സുധാകര്‍ സിങ്ങ് തുറന്നടിച്ചു. ഭാവി ചരിത്രത്തില്‍ നിതീഷ് കുമാറിന്റെ പേര് പോലു ഉണ്ടായിരിക്കില്ലെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഉടനെ താഴെയിറങ്ങി തേജസ്വി യാദവിന് മുഖ്യമന്ത്രി പദം  നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.  

ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും മൗനം പാലിച്ച് സഹപ്രവര്‍ത്തകരെക്കൊണ്ട് നിതീഷ് കുമാറിനെതിരെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ‍ ദിവസം തേജസ്വി യാദവിനെ വേദിയില്‍ ഇരുത്തി ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കലാം കാട്ടുഭരണമായിരുന്നുവെന്ന് പരസ്യമായി നിതീഷ്  വിമര്‍ശിച്ചിരുന്നു. ഇത് ആര്‍ജെഡി ക്യാമ്പില്‍ ‍ഞെട്ടലുണ്ടാക്കിയിരുന്നു.

2022 ആഗസ്ത് ഒമ്പതിനാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചത്. പിന്നീട് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായിചേര്‍ന്ന് മഹാഘട്ബന്ധന്‍ സഖ്യത്തിന്റെ പേരില്‍ വീണ്ടും ബീഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ്  ഭരിയ്‌ക്കുകയായിരുന്നു. 

Tags: ജെഡിയുലാലു പ്രസാദ്തേജസ്വിയാദവ്ഐഎസ്തേജസ്വിയാദവിcourtസുധാകര്‍ സിങ്ങ്Biharരാഷ്ട്രീയ ജനതാദള്‍ആര്‍ജെഡിലാലു പ്രസാദ് യാദവ്പേര്Nitish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.