Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ അതിര്‍ത്തിയിലെ 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ പിടിച്ചെടുത്തുവെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍

ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 04:06 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.  

“അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് പറയണം. കാരണം അത് ചൈനയ്‌ക്ക് കൃത്യമായ സന്ദേശം നല്‍കും. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തു. എന്നാല്‍ കയ്യേറ്റം നടന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഞാന്‍ ഒരു വീട്ടില്‍ കയറി. അപ്പോള്‍ നിങ്ങള്‍ പറയുന്നു ഞാന്‍ അവിടെ വന്നിട്ടില്ലെന്ന്. എന്ത് സന്ദേശമാണ് അത് നല്‍കുക?”- രാഹുല്‍ ഗാന്ധി പറഞ്ഞു.  

തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഒരിഞ്ചുപോലും ചൈനീസ് പട്ടാളക്കാര്‍ക്ക് വിട്ടുകൊടുത്തില്ലെന്നും കയ്യേറ്റത്തിന് വന്നവരെ തല്ലിയോടിച്ചെന്നും സേനവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ ഈ വിശദീകരണങ്ങള്‍ തന്നെ ചോദ്യം ചെയ്യുകയാണ്.നേരത്തെ ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരെ തല്ലിയെന്ന് രാഹുല്‍ ആരോപിച്ചതും ഇന്ത്യന്‍ സേനയ്‌ക്ക് അപമാനമായിരുന്നു.  

കുറച്ച് കാലമായി ചൈനക്കാരുടെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയ ചുമയുടെ മരുന്ന് കഴിച്ച് മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിന് മുന്‍പാണ് ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ വിശ്വാസ്യത കളയാനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ഇത് ചൈനയ്‌ക്ക് വേണ്ടിയുള്ള വിടുപണിയാണെന്ന് ആരോപണമുണ്ട്. കാരണം കോവിഡിന് മുന്നില്‍ മികച്ച വാക്സിനുകള്‍ നിര്‍മ്മിച്ച് ഇന്ത്യ ലോകമാകെ പേരെടുത്തപ്പോള്‍ കോവിഡ് ബാധ മൂലം നട്ടം തിരിയുകയാണ്  ചൈന ഇപ്പോള്‍. ലോകത്തിന്റെ മുഴുവന്‍ മരുന്ന് ഫാക്ടറിയായി മാറാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയെ താറടിക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളെ വിമര്‍ശിക്കുന്നതിലൂടെ ചൈനയുടെ അജണ്ടയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് നടപ്പാക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറിയെന്നും ഇന്ത്യന്‍ പട്ടാളക്കാരെ ചൈനക്കാര്‍ തല്ലിയെുന്നുമുള്ള കുപ്രചരണത്തിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ മനോവീര്യം കെടുത്താനും ജനങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ സേന ഒന്നുമല്ലെന്നുമുള്ള പ്രതീതി ഉണ്ടാക്കാന്‍ രാഹുലും ശ്രമിക്കുകയാണ്.  

Tags: തവാങ്ങ്Rahul Gandhicongressനേതാവ്indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംതവാങ്തവാംഗ് സെക്ടറില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.