Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ അതിര്‍ത്തിയിലെ 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ പിടിച്ചെടുത്തുവെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍

ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 04:06 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.  

“അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് പറയണം. കാരണം അത് ചൈനയ്‌ക്ക് കൃത്യമായ സന്ദേശം നല്‍കും. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തു. എന്നാല്‍ കയ്യേറ്റം നടന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഞാന്‍ ഒരു വീട്ടില്‍ കയറി. അപ്പോള്‍ നിങ്ങള്‍ പറയുന്നു ഞാന്‍ അവിടെ വന്നിട്ടില്ലെന്ന്. എന്ത് സന്ദേശമാണ് അത് നല്‍കുക?”- രാഹുല്‍ ഗാന്ധി പറഞ്ഞു.  

തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഒരിഞ്ചുപോലും ചൈനീസ് പട്ടാളക്കാര്‍ക്ക് വിട്ടുകൊടുത്തില്ലെന്നും കയ്യേറ്റത്തിന് വന്നവരെ തല്ലിയോടിച്ചെന്നും സേനവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ ഈ വിശദീകരണങ്ങള്‍ തന്നെ ചോദ്യം ചെയ്യുകയാണ്.നേരത്തെ ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരെ തല്ലിയെന്ന് രാഹുല്‍ ആരോപിച്ചതും ഇന്ത്യന്‍ സേനയ്‌ക്ക് അപമാനമായിരുന്നു.  

കുറച്ച് കാലമായി ചൈനക്കാരുടെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയ ചുമയുടെ മരുന്ന് കഴിച്ച് മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിന് മുന്‍പാണ് ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ വിശ്വാസ്യത കളയാനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ഇത് ചൈനയ്‌ക്ക് വേണ്ടിയുള്ള വിടുപണിയാണെന്ന് ആരോപണമുണ്ട്. കാരണം കോവിഡിന് മുന്നില്‍ മികച്ച വാക്സിനുകള്‍ നിര്‍മ്മിച്ച് ഇന്ത്യ ലോകമാകെ പേരെടുത്തപ്പോള്‍ കോവിഡ് ബാധ മൂലം നട്ടം തിരിയുകയാണ്  ചൈന ഇപ്പോള്‍. ലോകത്തിന്റെ മുഴുവന്‍ മരുന്ന് ഫാക്ടറിയായി മാറാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയെ താറടിക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളെ വിമര്‍ശിക്കുന്നതിലൂടെ ചൈനയുടെ അജണ്ടയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് നടപ്പാക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറിയെന്നും ഇന്ത്യന്‍ പട്ടാളക്കാരെ ചൈനക്കാര്‍ തല്ലിയെുന്നുമുള്ള കുപ്രചരണത്തിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ മനോവീര്യം കെടുത്താനും ജനങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ സേന ഒന്നുമല്ലെന്നുമുള്ള പ്രതീതി ഉണ്ടാക്കാന്‍ രാഹുലും ശ്രമിക്കുകയാണ്.  

Tags: തവാങ്ങ്Rahul Gandhicongressനേതാവ്indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംതവാങ്തവാംഗ് സെക്ടറില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.