Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; 21 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്‌ക്കാശ്വാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴേക്ക്

ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 07:48 pm IST
inIndia

മുംബൈ: ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു. 

2021 നവമ്പറില്‍ ഇത് 14.7 ശതമാനം എന്ന നിലയിലായിരുന്നു. അതാണ് 2022 നവമ്പറില്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തിന് മുകളിലായി തുടരുകയായിരുന്നു.  

2022 ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരുന്നു. അതാണിപ്പോള്‍ നവമ്പറില്‍ ആറ് ശതമാനത്തിന് താഴെ സുരക്ഷിതമായ 5.85 ശതമാനത്തിലേക്ക് എത്തിയത്.  

ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്‌ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.  ഇത് വരെ ആറ് ശതമാനം എന്ന ആശങ്കാജനകമായ നിലലേക്കാള്‍  ഉയര്‍ന്നു നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പത്തോത്.  റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം, പണപ്പെരുപ്പത്തോതിന്റെ സഹനീയമായ ഉയര്‍ന്ന തോത് ആറ് ശതമാനാണ്. അതാണ് ഇപ്പോള്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നത്.  

2023 ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.85 ശതമാനത്തിലേക്ക് എത്തിക്കാനായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ  ലക്ഷ്യം. എന്നാല്‍ അത് നവമ്പറില്‍ തന്നെ നേടാനായി. ഇന്ധനത്തിന്റെയും ഭക്ഷ്യോല്‍പന്നത്തിന്റെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായകരമായതെന്ന് വാണിജ്യ-വ്യവസായമന്ത്രാലയം പറയുന്നു.  

റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്‌ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്‌ക്കും വൈകാതെ വലിയ ആഘാതമായി മാറും.  

റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന

റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അത് ശരിയുമായി. 

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥമൊത്തവില പണപ്പെരുപ്പrbiറിസര്‍വ്വ് ബാങ്ക്Nirmala Sitharamanവിലക്കയറ്റംആര്‍ ബി ഐ നയംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംnirmalaRepo ratesറിപ്പോ നിരക്ക്മൊത്തവില പണപ്പെരുപ്പവും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.