Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചൈനയുടെ വ്യോമാക്രമണ നീക്കവും ഇന്ത്യ പൊളിച്ചു; ഇന്ത്യ വ്യോമസേനയെ വിന്യസിക്കുന്നു; ആറു ചൈനീസ് സൈനികരെ പിടിച്ചു

എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ തുരുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 08:50 am IST
in Defence

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ  തുരുത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയായിരുന്നു വ്യോമഗതാഗത നിരോധനമുള്ള അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകള്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യ സുഖോയ് 30 വിമാനങ്ങള്‍  അയച്ച് ഡ്രോണുകളെ ചൈനയിലേക്ക് തുരത്തി.ഡിസംബര്‍ 15,16 തീയതികളില്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചു. കൂടുതല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചുകൊണ്ടുള്ള നീക്കമാണിത്. ചൈനയുടെ വ്യോമ നീക്കങ്ങളും ഇന്ത്യന്‍ റഡാറുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.ആസാമില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചും ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചും ചൈനീസ് ഭീഷണി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

വെള്ളിയാഴ്ച തവാങ്ങിലെ നിയന്ത്രണ രേഖയില്‍  ചൈനീസ് സൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ തല്ലിയോടിക്കുകയായിരുന്നുവെന്ന വിവരം പുറത്തായിട്ടുണ്ട്. അമ്പതോളം ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരെ ഓടിക്കുകയും പിന്തുടര്‍ന്ന് ചെന്ന് ചൈനയുടെ അതിര്‍ത്തി പോസ്റ്റിന് അടുത്തുവരെയെത്തി നിലയുറപ്പിക്കുകയും ചെയ്തു. രണ്ട് റെജിമെന്റിലെ സൈനികരാണ് നിര്‍ണായക നടപടിയുടെ ഭാഗമായത്.

ഇന്ത്യന്‍ സൈന്യം ആറ് ചൈനീസ് സൈനികരെ പിടികൂടി കസ്റ്റഡിയില്‍ വച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടുനല്‍കി. ചൈനീസ് ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്നൂറോളം ചൈനീസ് സൈനികരെ അതിലധികം ഇന്ത്യന്‍ സൈനികരാണ് പ്രതിരോധിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും മാറിയതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ ആക്രമിച്ചു. 22ലധികം ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു, ആറ് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.

ചൈനീസ് പോസ്റ്റിന് സമീപത്ത് എത്തിയതോടെ  ചൈന മുന്നറിയിപ്പായി വെടിയുതിര്‍ത്തു, പോസ്റ്റില്‍ നിന്ന് മടങ്ങാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരും മൈക്കിലൂടെ ചൈനീസ് സൈന്യത്തിനും മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പോസ്റ്റിന് സമീപത്തുനിന്ന് പിന്തിരിപ്പിച്ചത്. 25 മുതല്‍ 30 മിനിറ്റ് വരെ സംഘര്‍ഷം നീണ്ടു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

Tags: indian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

പുതിയ വാര്‍ത്തകള്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.