Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിയ്‌ക്കുന്ന 37 വര്‍ഷത്തെ ചരിത്രമുള്ള ഹിമാചലില്‍ ബിജെപിയ്‌ക്ക് തുടര്‍ഭരണം നഷ്ടമായത് ഒരു ശതമാനം വോട്ടിന്റെ കുറവില്‍. എന്നാല്‍ കഷ്ടിച്ച് കിട്ടിയ അധികാരക്കസേരയില്‍ ആര് ഇരിയ്‌ക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂട്ടയടി തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 09:21 pm IST
in India

ഷിംല: കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിയ്‌ക്കുന്ന 37 വര്‍ഷത്തെ ചരിത്രമുള്ള ഹിമാചലില്‍ ബിജെപിയ്‌ക്ക് തുടര്‍ഭരണം നഷ്ടമായത് ഒരു ശതമാനം വോട്ടിന്റെ കുറവില്‍. എന്നാല്‍ കഷ്ടിച്ച് കിട്ടിയ അധികാരക്കസേരയില്‍ ആര് ഇരിയ്‌ക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂട്ടയടി തുടരുന്നു.  

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റും വിഷമിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള സമരം റോഡിലേക്കും നീളുകയാണ്.  

മുഖ്യമന്ത്രിക്കസേര തനിക്ക് വേണമെന്ന അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് ഹിമാചല്‍പ്രദേശ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുയായികള്‍ ഹൈക്കമാന്‍റ് നിരീക്ഷകരുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് ഉന്തിലും തള്ളിലും കലാശിതച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് എത്തിയതായിരുന്നു കേന്ദ്ര നിരീക്ഷകനായ ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇദ്ദേഹത്തിന്‍റേതടക്കമുള്ല വാഹനവ്യൂഹം പ്രതിഭാസിങ്ങിന്റെ അനുയായികള്‍ തടഞ്ഞു.  

പ്രതിഭാ സിങ്ങ് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ ഹിമാചല്‍പ്രദേശിന്റെ കോണ്‍ഗ്രസ് ഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന മറ്റ് രണ്ട് പ്രധാനികള്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സുഖ്വിന്ദര്‍ സുഖുവും മുന്‍ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രിയുമാണ്. 

ഹിമാചല്‍ പ്രദേശില്‍ 60 സീറ്റുകളില്‍ 40 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിജെപി 25 സീറ്റുകള്‍ നേടി. ഇവിടെ കഴിഞ്ഞ 37 വര്‍ഷമായി മാറി മാറി ഭരിയ്‌ക്കുന്ന രീതി 2022ലും ആവര്‍ത്തിക്കുകയായിരുന്നു. 

Tags: congressഹിമാചല്‍ പ്രദേശ്ഭൂപേഷ് ബാഗെല്‍ഹിമാചല്‍ നിയസഭാ തെരഞ്ഞെടുപ്പ്ഹിമാചല്‍ എക്സിപോള്‍പ്രതിഭാ സിങ്ങ്ഭൂപേഷ് ബാഗേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.