Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിര്; ജീവകാരുണ്യത്തിന് പിന്നിലെ ഉദ്ദേശലക്ഷ്യം നോക്കണം: സുപ്രീംകോടതി

നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിരാണെന്ന് ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. "ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്."- കോടതി നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 04:54 pm IST
in India

ന്യൂദല്‍ഹി:നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിരാണെന്ന് ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. “ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ദാനം ചെയ്യുന്നത് നല്ലകാര്യം. പക്ഷെ ലക്ഷ്യം മതപരിവര്‍ത്തനമാകരുത്”- കോടതി നിരീക്ഷിച്ചു.  

നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു ഗൗരവമേറിയ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മാനങ്ങളും സാമ്പത്തികസഹായങ്ങളും നല്‍കി ചതിയിലൂടെ വശീകരിച്ചുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍  കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.  

ഇത്തരം രീതികളിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും വിവരം ശേഖരിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒരാഴ്ചയ്‌ക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്കാമെന്നും അദ്ദേഹം പറഞ്ഞു.  

വിശ്വാസം മാറിയതുകൊണ്ടാണോ ഒരാള്‍ മതം മാറിയതെന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമായ വിഷയമാണെന്ന് സുപ്രീംകോടതി പറഞ്ഞു.  

ഹര്‍ജിയെ  ചോദ്യം ചെയ്ത ഒരു അഭിഭാഷകനോട് സുപ്രീംകോടതിയുടെ മറുപടി ഇതായിരുന്നു: “ഇത്രയ്‌ക്ക് സാങ്കേതികമായി ചിന്തിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താനാണ് നമ്മള്‍ ഇവിടെയുള്ളത്. കാര്യങ്ങള്‍ നേരെയാക്കാനാണ് നമ്മള്‍ ഇവിടെ ഇരിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ”  

ഇതിനെ എതിരായി എടുക്കരുത്. ഇത് ഗൗരവമായ വിഷയമാണ്. ആത്യന്തികമായി ഇത് ഭരണഘടനയ്‌ക്കെതിരാണ്. ഇന്ത്യയിലെ‍ താസമിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്കാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. – കോടതി നിരീക്ഷിച്ചു.  

ഇനി ഡിസംബര്‍ 12ന് വീണ്ടും കേസില്‍ വാദം തുടരും. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്‌ക്കും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനും ഭീഷണിയായേക്കാമെന്നും ഈയിടെ കോടതി പറഞ്ഞിരുന്നു. ഈ ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യാന്‍ ആത്മാര്‍ത്ഥശ്രമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  

Tags: ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തസുപ്രീംകോടതിപട്ടിക ജാതിമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംജീവകാരുണ്യപ്രവര്‍ത്തനംFake Charity Workമതസ്വാതന്ത്ര്യംജസ്റ്റിസുമാരായ എം.ആര്‍.ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

പുതിയ വാര്‍ത്തകള്‍

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.