Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെന്‍റല്‍ കാറുകള്‍ തീവ്രവാദ ആക്രമണത്തിന് ഉപയോഗിക്കുന്നു; നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയിലെ മുഹമ്മദ് റഫീഖിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു

ഓണ്‍ലൈനില്‍ കാറുകള്‍ വാടകയ്‌ക്ക് നല്‍കുന്ന ബിസിനസുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോയമ്പത്തൂരില്‍ നിന്നും നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയില്‍പ്പെട്ട ഒരാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയില്‍പ്പെട്ട മുഹമ്മദ് റഫീഖിനെയാണ് കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 06:02 pm IST
in India

തിരുവനന്തപുരം: ഓണ്‍ലൈനില്‍ കാറുകള്‍ വാടകയ്‌ക്ക് നല്‍കുന്ന ബിസിനസുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോയമ്പത്തൂരില്‍ നിന്നും നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയില്‍പ്പെട്ട ഒരാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയില്‍പ്പെട്ട മുഹമ്മദ് റഫീഖിനെയാണ് കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.  

തീവ്രവാദ ആക്രമണങ്ങള്‍ക്കും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍‍ക്കും കാര്‍ നല്‍കി കോയമ്പത്തൂരിലെ ഓണ്‍ലൈന്‍ കാര്‍ റെന്‍റല്‍ കമ്പനികള്‍ സഹായിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കോയമ്പത്തൂര്‍ കമ്പനികളുമായി ബന്ധപ്പെട്ട് കേരളത്തില്‍ തഴച്ചുവളരുന്ന ഇത്തരം അധനികൃത ഓണ്‍ലൈന്‍ കാര്‍ പണയവും കാര്‍ റെന്‍റല്‍ ബിസിനസുകളെക്കുറിച്ച് കേരള പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ആഡംബര കാര്‍ മോഷ്ടിച്ച് കോയമ്പത്തൂരിലെ ഉക്കടത്ത് അതിന്റെ പാര്‍ട്സുകള്‍ വിറ്റ കേസിലാണ് ഇപ്പോള്‍ വഞ്ചിയൂര്‍ പൊലീസ് മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തത്.  

റഫീഖ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് കേരളത്തിനകത്ത് എന്തെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മുഹമ്മദ് റഫീഖ് നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയുടെ ഭാഗമാണ്. ഈ സംഘടനയ്‌ക്ക് 1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുഭാവി കൂടിയാണ് മുഹമ്മദ് റഫീഖ്.  

കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്ഫോടനങ്ങള്‍

ഒക്ടോബര്‍ 23നാണ് കോയമ്പത്തൂരില്‍ കാറില്‍ സ്ഫോടനം നടന്നത്. ഇതില്‍ കാര്‍ ഡ്രൈവ് ചെയ്തിരുന്ന മുഖ്യപ്രതി മുബിന്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.  

മാംഗ്ലൂരില്‍ ഈയിടെയാണ് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. തീവ്രവാദ ആക്രമണത്തിനായി പോകുംവഴിയാണ് പൊട്ടിത്തെറിയുണ്ടായത്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലാണ് സ്ഫോടനം നടന്നത്. ഈ രണ്ട് സ്ഫോടനക്കേസുകളും എന്‍ ഐഎ അന്വേഷിച്ച് വരികയാണ്. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും സ്ഫോടനത്തിനായി തീവ്രവാദി സംഘടനയില്‍പ്പെട്ടവര്‍ ആസൂത്രണം നടത്തിവരുന്നതായാണ് ഊഹിക്കുന്നത്.  

Tags: തീവ്രവാദ ആക്രമണംമാംഗളൂരു സ്ഫോടനംമുഹമ്മദ് റഫീഖിപോപ്പുലര്‍ ഫ്രണ്ട്കാര്‍ റെന്‍റല്‍ ബിസിനസുകpfiഅല്‍ ഉമ്മകേസ്റെന്‍റല്‍ കാറുകള്‍കേരള പോലീസ്അധനികൃത ഓണ്‍ലൈന്‍ കാര്‍ പണയപോലീസ്കോയമ്പത്തൂര്‍ സ്ഫോടനക്കേസ്വാഹനംCoimbatore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.