Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളിക്കു പുറത്തെ ചൂടന്മാർ

സൗരോർജം ഉപയോഗിക്കുന്ന,ഖത്തർ തന്നെ വികസിപ്പിച്ചെടുത്ത എ.സി.ടെക്നോളജി അതുല്യമാണെന്നും വർഷം മുഴുവൻ കളികൾ നടത്താൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഫിഫ പറയുന്നത്. മറ്റു രാജ്യങ്ങൾക്കുകൂടി ഈ ടെക്നോളജി സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി ഖത്തർ അതിന്റെ പേറ്റന്റ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 02:56 pm IST
inFootball

ബി.ബി.സി സ്പോർട്സിന്റെ ലേഖകൻ നെസ്റ്റ മാക് ഗ്രിഗോർ ദോഹയിൽ കാലുകുത്തിയത് മുതൽ അസഹനീയമായ ചൂടിനെപ്പറ്റി വിലപിച്ചുകൊണ്ടിരിക്കയാണ്. 32 ഡിഗ്രി ചൂടിൽ 11 മിനിറ്റ് ദൂരം നടക്കേണ്ടി വന്നത് മണിക്കൂറുകൾ പോലെ തോന്നിയത്രേ. ദോഹ കോർണിഷ് മേഖലയിൽ  ഇപ്പോൾ വാഹനങ്ങൾ അനുവദിക്കുന്നില്ല. കാൽനടക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. അതുകൊണ്ടാണ് അൽ ബിദ്ദ ഫാൻ  പാർക്കിലേക്ക് അല്പം നടക്കേണ്ടി വന്നത്. റിപ്പോർട്ടിൽ മൂന്നു സ്ഥലത്തു കടുത്ത ചൂടിനെപ്പറ്റി പരാമർശമുണ്ട്. താൻ ഇത് വീണ്ടും ആവർത്തിക്കുകയാണെന്ന് പറയുന്നുമുണ്ട്. “മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ നടക്കുന്ന കളി” ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വ്യത്യസ്തമായിരിക്കും എന്ന പരിഹാസത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.    

ലോകകപ്പ് പൊതുവെ വേനൽക്കാലമായ ജൂൺ ജൂലായ്‌ മാസങ്ങളിലാണ് നടക്കാറ്. ഖത്തറിൽ ആ സമയത്ത് കടുത്ത ചൂടായതിനാൽ മാറ്റിയതാണ്. ഈ മാറ്റം യൂറോപ്പിലെ ക്ലബ് ഫുടബോൾ കലണ്ടർ തെറ്റിച്ചതുകൊണ്ടു ധാരാളം പരാതികൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇനി കളി ഇത്തവണ ജൂൺ മാസത്തിൽ യൂറോപ്പിലായിരുന്നെങ്കിലോ? ഇക്കഴിഞ്ഞ ജൂണിൽ യൂറോപ്പിൽ പലയിടത്തും കടുത്ത ചൂടായിരുന്നു. ഫ്രാൻസിൽ  42 ഡിഗ്രി വരെ ഉണ്ടായിരുന്നു.  ലണ്ടനിൽ ജൂണിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 32 ഡിഗ്രി ആയിരുന്നു. ദോഹയിലെ സഹിക്കാൻ പറ്റാത്ത അതേ  ചൂട് തന്നെ.  

കളിസ്ഥലത്തു ചൂട് കൂടിയാൽ കൂളിംഗ് ടൈം കൊടുക്കുന്ന പരിപാടി ഫിഫ നടത്തിത്തുടങ്ങിയിട്ട്  കുറച്ചുകാലമായി. ഇത് ആദ്യം ഉപയോഗിച്ചത് ബ്രസീൽ വേൾഡ് കപ്പിലാണ്. അന്ന് 39 ഡിഗ്രി ആയപ്പോഴാണ് റഫറി കൂളിംഗ് ടൈം അനുവദിച്ചത്. ചൂട് 32 ഡിഗ്രിയിൽ കൂടിയാൽ രണ്ടു തവണയായി 3 മിനിറ്റ് സമയം കളിക്കാർക്ക് വിശ്രമം അനുവദിക്കുന്ന  രീതി പിന്നീട് പലയിടത്തും പ്രയോഗിച്ചതാണ്. യൂറോ കപ്പ് 2020ൽ   90 സെക്കൻഡ് ആണ് അനുവദിച്ചത്.  

ദോഹയിൽ മിക്കവാറും ഇതിന്റെ ആവശ്യമുണ്ടാകില്ല. കാരണം, എല്ലാ സ്റ്റേഡിയങ്ങളും എയർ കണ്ടിഷൻഡ് ആണ്. മാത്രമല്ല, കളി നടക്കുന്ന സമയങ്ങളിൽ സ്റ്റേഡിയത്തിനു പുറത്തു  പ്രതീക്ഷിക്കുന്ന ചൂട് 18-24 ഡിഗ്രി മാത്രമാണ് . സൗരോർജം  ഉപയോഗിക്കുന്ന, ഖത്തർ തന്നെ വികസിപ്പിച്ചെടുത്ത എ.സി.ടെക്നോളജി അതുല്യമാണെന്നും വർഷം മുഴുവൻ കളികൾ നടത്താൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഫിഫ അറിയിക്കുന്നത്. മറ്റു രാജ്യങ്ങൾക്കുകൂടി  ഈ ടെക്നോളജി സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി ഖത്തർ അതിന്റെ പേറ്റന്റ് എടുക്കാൻ  ഉദ്ദേശിക്കുന്നില്ലെന്നാണ് പറയുന്നത്.

ബ്രിട്ടീഷ് പത്രക്കാരെ പണ്ട് ഗാന്ധിജി വിളിച്ചത് ‘അഴുക്കുചാൽ പരിശോധകർ’ എന്നാണ്. ഇപ്പോഴും മാറ്റമൊന്നുമില്ല. ദോഹയിലെ സ്റ്റേഡിയങ്ങളിൽ കളികാണാൻ എത്തുന്നവർ പാർക്കിങ് സ്ഥലത്തുനിന്നു പത്തു പതിനഞ്ചു മിനിറ്റ് നടക്കേണ്ടിവരും. ബി.ബി.സി. ലേഖകൻ സ്റ്റേഡിയത്തിൽ എത്തുന്നതിനു മുൻപ് കുഴഞ്ഞു വീഴുമോ ആവോ? എങ്കിൽ അതും ഒരു വാർത്തയാക്കാം!

Tags: Qatartemperaturഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.