Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാംഗ്ലൂരിലെ പ്രഷര്‍കുക്കര്‍ സ്ഫോടനം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗം; അന്വേഷണത്തിന് അഞ്ചംഗ എന്‍ഐഎ സംഘമെത്തി

മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 03:29 pm IST
in India

ബെംഗളൂരു: മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.  

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ എന്‍ ഐഎ എത്തി. സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചോദ്യം ചെയ്തു. കേന്ദ്ര ഏജന്‍സികളോടൊപ്പം സംസ്ഥാന പൊലീസും അന്വേഷണം നടത്തുമെന്ന് ആഭ്യമന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.  

കോയമ്പത്തൂര്‍ സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനമുണ്ടായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന പ്രേം രാജ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും സിം എടുത്തിരുന്നു. കോയമ്പത്തൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടവും തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ പ്രധാനപ്രതി ജമേഷ മുബിന്‍ കൊല്ലപ്പെട്ടിരുന്നു. മുബിന്റെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ തമിഴ്നാട് പൊലീസ് കണ്ടെടുത്തിരുന്നു.  

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പ്രേംരാജിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ബാബു റാവു എന്നയാളുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രേംരാജ് ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പക്ഷെ ഈ നമ്പറിലെ ഫോണെടുത്ത ബാബു റാവു പ്രേംരാജ് എന്ന് പേരുള്ള ആളെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഇത് കേസന്വേഷണത്തെ ബാധിച്ചു. 

ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടാകുന്നതും കട്ടിയില്‍ ഉയര്‍ന്ന പുകയില്‍ ഓട്ടോറിക്ഷ മറഞ്ഞുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഓട്ടോറിക്ഷയില്‍ നിരവധി പ്ലാസ്റ്റിക് ബാഗുകളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓട്ടോറിക്ഷയില്‍ എന്തോ പുകയുന്നത് പുറത്തു നിന്ന ആളുകള്‍ കണ്ടിരുന്നു. ഓട്ടോറിക്ഷക്കാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് സ്ഫോടനമുണ്ടായി.  

Tags: terrorismഎൻ‌ഐ‌എസ്ഫോടനംഡിജിപിമംഗളൂരുതീവ്രവാദ ആക്രമണംമാംഗ്ലൂരിലെ സ്ഫോടനംപ്രഷര്‍കുക്കര്‍ സ്ഫോടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.