Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“രാഹുല്‍…എന്തെങ്കിലുമൊക്കെ വായിച്ചുപഠിയ്‌ക്കൂ”: വീര്‍ സവര്‍ക്കറിനെക്കുറിച്ച് അബദ്ധം വിളമ്പിയ രാഹുല്‍ഗാന്ധിയോട് ഗുരുമൂര്‍ത്തി

വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്‌ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 07:45 pm IST
inIndia

ന്യൂദല്‍ഹി: വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്‌ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി. വീര്‍ സവര്‍ക്കര്‍ മഹാത്മാഗാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ മറ്റ് സ്വാതന്ത്ര്യസമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. സവര്‍ക്കര്‍ എഴിതയെന്ന് പറഞ്ഞ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് ക്ഷമചോദിച്ച് എഴുതിയ കത്താണ് രാഹുല്‍ കാണിച്ചത്. ഗാന്ധിയും നെഹ്രുവും പട്ടേലും ജയിലില്‍ കിടന്നിട്ടും ഇങ്ങിനെ ഒരു കത്ത് എഴുതിയില്ലല്ലോ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.  

എന്നാല്‍ വീരസവര്‍ക്കറെക്കുറിച്ചുള്ള രാഹുലിന്റെ അറിവില്ലായ്‌മ ചൂണ്ടിക്കാട്ടി ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഗുരുമൂര്‍ത്തി പങ്കുവെച്ചു. “രാഹുല്‍, താങ്കള്‍ കാലാ പാനിയില്‍ പോയിട്ടുണ്ടോ? സവര്‍ക്കാര്‍ ജയില്‍ കിടക്കുകയായിരുന്നില്ല. കാലാപാനിയിലെ ഏകാന്ത തടവറയില്‍ 50 വര്‍ഷമാണ് സവര്‍ക്കര്‍ കിടന്നത്. അതെ,നീണ്ട 50  വര്‍ഷങ്ങള്‍. അന്ന് വെറും 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സമാധാന സത്യാഗ്രഹിയായിരുന്നില്ല. വിപ്ലവകാരിയായിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശപുരുഷന്‍ ശിവജിയായിരുന്നു, ഗാന്ധിജി അല്ലായിരുന്നു. അദ്ദേഹത്തിന്‍റേത് തന്ത്രപരമായ നിയമങ്ങളായിരുന്നു, അല്ലാതെ നിയമം അനുശാസിക്കുന്ന നിയമങ്ങളല്ലായിരുന്നു.”- ഒരു ട്വീറ്റല്‍ ഗുരുമൂര്‍ത്തി പറഞ്ഞു.  

താങ്കള്‍ക്ക് വിപ്ലവകാരികളെക്കുറിച്ച് ഒരു ചുക്കുമറിയില്ല. അവരുടെ ലക്ഷ്യം വിജയം നേടുക എന്നത് മാത്രമാണ്. അവര്‍ മാര്‍ഗ്ഗം ശ്രദ്ധിക്കില്ല. സവര്‍ക്കര്‍ പലകുറി ബ്രിട്ടീഷുകാരെ വഞ്ചിച്ചു. ബ്രിട്ടീഷുകാരെ അട്ടിമറിക്കാനുള്ള ആസൂത്രിത വിപ്ലവശ്രമത്തിനിടയിലാണ് സവര്‍ക്കര്‍ പിടിക്കപ്പെട്ടത്. ഭയന്നുപോയ ബ്രിട്ടീഷുകാര്‍ ഒരിയ്‌ക്കലും മടങ്ങിവരാത്തവിധം ആന്‍ഡമാനിലേക്ക് സവര്‍ക്കറെ അയയ്‌ക്കുകയായിരുന്നു. അറിയാമോ?”- ഗുരുമൂര്‍ത്തി മറ്റൊരു ട്വീറ്റില്‍ രാഹുലിനോട് ചോദിക്കുന്നു.  

“താങ്കള്‍ക്ക് ശിവജിയെക്കുറിച്ച് ഒന്നുമറിയില്ല. സവര്‍ക്കറെക്കുറിച്ചും ഒന്നുമറിയില്ല. തന്റെ സര്‍വ്വസ്വവും രാജ്യത്തിന് കൊടുത്ത ഒരു മനുഷ്യനെക്കുറിച്ച് തരംതാഴ്‌ത്തിയാണ് താങ്കള്‍ സംസാരിച്ചത്. സവര്‍ക്കര്‍ താങ്കളുടേത് പോലെ നാല് വര്‍ഷത്തിനുള്ളില്‍ 247 തവണ അവധിയാഘോഷിക്കാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോയ ആളുമല്ല. “- അല്‍പം പരിഹാസധ്വനിയോടെ ഗുരുമൂര്‍ത്തി പറഞ്ഞു.  

സ”വര്‍ക്കറിനെക്കുറിച്ച് അറിയാത്തവര്‍ ചോദിച്ചേക്കാം ജയില്‍ മോചനത്തിന് ശേഷം സവര്‍ക്കര്‍ എന്ത് ചെയ്തു എന്ന്. 1911 മുതല്‍ 1921 വരെ 10 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. രത്നഗിരി ജയിലില്‍ മൂന്ന് വര്‍ഷം കൂടി കിടന്നു. 1937 വരെ വീട്ട് തടങ്കലിലായി. 26 വര്‍ഷത്തോളം അദ്ദേഹം ജയിലിലായിരുന്നു. “- ഗുരുമൂര്‍ത്തി പറഞ്ഞു.  

“ഒരു സ്വാതന്ത്ര്യസമരസേനാനിയും ഇത്രയും ദീര്‍ഘനാള്‍ തടവില്‍ കിടന്നില്ല. ആന്‍ഡമാനില്‍ നിന്നും പുറത്ത് വന്ന ശേഷം ജയിലില്‍ അദ്ദേഹം ധാരാളം എഴുതി. രത്നഗിരി ജയിലില്‍ കിടക്കുമ്പോഴാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കണ്ടത്. വീര്‍ സവര്‍ക്കാര്‍ മഹനായ മനുഷ്യനായതുകൊണ്ടാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കാണാന്‍ പോയത്. രാഹുല്‍ അധിക്ഷേപിക്കുന്നതുപോലെ വീര്‍ സവര്‍ക്കറെ ഗാന്ധിയും അംബേദ്കറും അധിക്ഷേപിച്ചില്ല.”- ഗുരുമൂര്‍ത്തി പറഞ്ഞു.  

രാഹുലിനോട് കാര്യങ്ങള്‍ വായിച്ചു പഠിക്കാന്‍ ഉപദേശിച്ച ഗുരുമൂര്‍ത്തി പറഞ്ഞു:”സവര്‍ക്കര്‍ താരതമ്യങ്ങളില്ലാത്ത മഹാനാണ്. അദ്ദേഹം വിശ്വാസിയായ ഹിന്ദുവല്ല. ദേശസ്നേഹി ആയിരുന്നു. എനിക്ക് വ്യക്തിപരമായി അദ്ദേഹവുമായി അഭിപ്രായഭിന്നതകള്‍ ഉണ്ട്. എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന്റെ മഹത്വത്തെ വിമര്‍ശിക്കാന്‍ യോഗ്യതയുണ്ട് എന്നര്‍ത്ഥിമില്ല. രാഹുല്‍….ദയവായി വായിക്കൂ”- ഗുരുമൂര്‍ത്തി പറഞ്ഞു.  

Tags: Rahul Gandhiസവര്‍ക്കര്‍വീരസവര്‍ക്കര്‍ഗുരുമൂര്‍ത്തഗുരുമൂര്‍ത്തിഎസ്. ഗുരുമൂര്‍ത്തിസവര്‍ക്കര്‍ ഫോട്ടോ ഉയര്‍ത്തല്‍ വിവാദംസവര്‍ക്കര്‍ പോസ്റ്റര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.