Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം സജീവമായി കളത്തിലിറങ്ങി എസ് ഡിപി ഐ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചശേഷം അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡിപിഐ സജീവമായി രംഗത്ത്. കേരളത്തില്‍ എസ് ഡിപിഐ വിവിധ രാഷ്‌ട്രീയവിഷയങ്ങളിലുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ആ നിരോധനം എസ്‍ഡിപിഐയ്‌ക്ക് ബാധകമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 06:59 pm IST
in Kerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചശേഷം അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡിപിഐ സജീവമായി രംഗത്ത്. കേരളത്തില്‍ എസ് ഡിപിഐ വിവിധ രാഷ്‌ട്രീയവിഷയങ്ങളിലുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ആ നിരോധനം എസ്‍ഡിപിഐയ്‌ക്ക് ബാധകമല്ല.  

കേരളത്തിന്റെ മുഖ്യരാഷ്‌ട്രീയ ധാരയില്‍ കൂടുതല്‍ ഇടം തേടിയുള്ള നീക്കത്തിലാണ് എസ് ഡി പിഐ. വിലക്കയറ്റം, മയക്കമരുന്ന് ദുരുപയോഗം, വിഴിഞ്ഞം സമരത്തില്‍ കതോലിക്ക മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഡ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സജീവസമരത്തിലാണ് എസ് ഡിപിഐ.  

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എസ് ഡിപിഐ സജീവമാണ്. എറണാകുളത്തെ പട്ടിമറ്റം ഡിവിഷനിലെ വടവുകോഡ് ബ്ലോക്ക് പഞ്ചായത്തില്‍ എസ്‍ഡിപിഐ വോട്ട് വിഹിതം കൂട്ടിയിട്ടുണ്ട്. 2020ല്‍ 370 വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 479 വോട്ടുകള്‍ കിട്ടി. കിറ്റെക്സിന്റെ ട്വന്‍റിട്വന്‍റിയും സിപിഎമ്മും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുകൂടിയാണ് എസ് ഡിപി ഐയുടെ ഈ മുന്നേറ്റം.  

എന്‍ഐഎ-ഇഡി റെയ്ഡുകള്‍ക്കെതിരെ സെപ്തംബര്‍ 23ന് നടത്തിയ സമരത്തില്‍ അക്രമം നടന്ന സ്ഥലമാണ് പട്ടിമറ്റം ഡിവിഷന്‍. സംസ്ഥാനം ഒട്ടാകെ അന്നത്തെ അക്രമത്തിന്റെ പേരില്‍ 2600 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.  

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് എസ് ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരെ എസ് ഡിപിഐയില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നിരോധനം തങ്ങളെ ബാധിച്ചിട്ടില്ലെന്നും അഷ്റഫ് മൗലവി പറയുന്നു. എസ് ഡിപി ഐയോട് സമുദായംഗങ്ങള്‍ക്ക് സഹതാപം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  

നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തോടനുബന്ധിച്ച് എസ് ഡിപിഐ ഫെഡറലിസത്തെക്കുറിച്ചും ഭാഷാവൈവിധ്യത്തെക്കുറിച്ച് കോട്ടയത്ത് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസത്തിനെതിരെ ഏതാനും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പാലക്കാട്  ശ്രീനിവാസന്റെ കൊലപാതവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന സമിതി അംഗമായ അമീര്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയും എസ് ഡിപി ഐ കേരളമൊട്ടാകെ പ്രതിഷേധ സമരം നടത്തിയിരുന്നു. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfisdpiശ്രീനിവാസന്‍ കൊലപാതകംമൂവാറ്റുപുഴ അഷ്റഫ് മൗലവിഅമീര്‍ അലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.