Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജീവ് വധത്തിലെ പ്രതികളെ വിടാതായപ്പോള്‍ മോദി സര്‍ക്കാരിനെ കുത്തി; ഇപ്പോള്‍ സുപ്രീംകോടതി മോചിപ്പിച്ചപ്പോള്‍ വിധിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ഡ്രാമ

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 07:15 pm IST
inIndia

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.  

പിന്നെ ചില മനുഷ്യാവകാശ സംഘടനകളും മറ്റും ഇത് ഒരു ദൗത്യമായി ഏറ്റെടുത്തു. 31 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ നളിനി ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്ന് വരെ വാദങ്ങളുണ്ടായി.  

ലോകത്തെ എതിര്‍ക്കുന്ന 19 കാരിയായ മകളില്‍ നിന്നും മാപ്പ് കൊടുക്കുന്ന മകളായി താന്‍ മാറി എന്നായിരുന്നു അന്ന് എന്‍ഡിടിവിയുടെ ബര്‍ഖാ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത്.  

പിന്നീട് തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നളിനി ഉള്‍പ്പെടെയുള്ളവരെ ജയില്‍ മോചിതരാക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് തമിഴ്നാട് ഗവര്‍ണറുടെ നിസ്സംഗതയെ ചില കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.  

ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് ഇരട്ടത്താപ്പുമായി ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി അഭിഷേഖ് മനു സിംഘ് വിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സുപ്രീംകോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ചുകൊണ്ടായിരുന്നു സിംഘ് വിയുടെ പുതിയ അഭ്യാസം. ഈ വിധിയ്‌ക്ക് എതിരെ കോണ്‍ഗ്രസ് നിയമപരിഹാരം അന്വേഷിക്കുമെന്നാണ് സിംഘ് വിയുടെ വിശദീകരണം. സോണിയയും പ്രിയങ്കയും പ്രതികള്‍ക്ക് മാപ്പ് കൊടുത്തതല്ലേ എന്ന ചോദ്യത്തിന് അത് സോണിയയുടെ വ്യക്തിപരമായ വീക്ഷണമാണെന്നും അതിനോട് കോണ്‍ഗ്രസ് വിയോജിപ്പാണുള്ളതെന്നും അഭിഷേക് മനു സിംഘ് വി പറഞ്ഞു.  

കേസിന്റെ നാള്‍വഴി പരിശോധിക്കാം

1991 മെയ് 21രാത്രിയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ മനുഷ്യബോംബായി ധനു എന്ന പെണ്‍കുട്ടി പൊട്ടിത്തെറിച്ച് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ കൊലപ്പെടുത്തുന്നത്. സോണിയാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ പ്രതി നളിനി ശ്രീഹരന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗര്‍ഭിണിയായ നളിനിയ്‌ക്ക് കനിവ് നല്‍കണമെന്നും സോണിയ പറഞ്ഞിരുന്നു.  

എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തില്‍ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം ഒരിയ്‌ക്കലും അംഗീകരിക്കരുതായിരുന്നു എന്ന വാദമുഖമാണ് അഭിഷേക് മനു സിംഘ് വി ഉയര്‍ത്തുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ജയ്റാം രമേഷും അഭിപ്രായപ്പെട്ടു.  

നളിനിയെയും മറ്റ് പ്രതികളെയും സ്വതന്ത്രരാക്കിയ സുപ്രീംകോടതി വിധിയുടെ പേരില്‍ വീണ്ടും മോദി സര്‍ക്കാരിനെ ക്രൂശിക്കാമെന്ന ദുഷ്ടലാക്ക് മാത്രമാണ് അഭിഷേക് മനു സിംഘ് വിയ്‌ക്കുള്ളത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരളിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്. 

നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെയാണ്  മോചിപ്പിച്ചത്. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീ തടവുകാരിയാണ് നളിനി. 

Tags: സോണി് ഗാന്ധിരാജീവ് ഗാന്ധിപ്രിയങ്കാഗാന്ധിspiritrajiv gandhiഅഭിഷേക് സിംഗ് വിരാജീവ് ഗാന്ധി വധക്കേസ്സുപ്രീംകോടതിനളിനി ശ്രീഹരനെRahul Gandhiനളിനി ശ്രീഹരmodi governmentഡിഎംകെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.