Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് വധത്തിലെ പ്രതികളെ വിടാതായപ്പോള്‍ മോദി സര്‍ക്കാരിനെ കുത്തി; ഇപ്പോള്‍ സുപ്രീംകോടതി മോചിപ്പിച്ചപ്പോള്‍ വിധിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ഡ്രാമ

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 07:15 pm IST
in India

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.  

പിന്നെ ചില മനുഷ്യാവകാശ സംഘടനകളും മറ്റും ഇത് ഒരു ദൗത്യമായി ഏറ്റെടുത്തു. 31 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ നളിനി ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്ന് വരെ വാദങ്ങളുണ്ടായി.  

ലോകത്തെ എതിര്‍ക്കുന്ന 19 കാരിയായ മകളില്‍ നിന്നും മാപ്പ് കൊടുക്കുന്ന മകളായി താന്‍ മാറി എന്നായിരുന്നു അന്ന് എന്‍ഡിടിവിയുടെ ബര്‍ഖാ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത്.  

പിന്നീട് തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നളിനി ഉള്‍പ്പെടെയുള്ളവരെ ജയില്‍ മോചിതരാക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് തമിഴ്നാട് ഗവര്‍ണറുടെ നിസ്സംഗതയെ ചില കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.  

ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് ഇരട്ടത്താപ്പുമായി ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി അഭിഷേഖ് മനു സിംഘ് വിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സുപ്രീംകോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ചുകൊണ്ടായിരുന്നു സിംഘ് വിയുടെ പുതിയ അഭ്യാസം. ഈ വിധിയ്‌ക്ക് എതിരെ കോണ്‍ഗ്രസ് നിയമപരിഹാരം അന്വേഷിക്കുമെന്നാണ് സിംഘ് വിയുടെ വിശദീകരണം. സോണിയയും പ്രിയങ്കയും പ്രതികള്‍ക്ക് മാപ്പ് കൊടുത്തതല്ലേ എന്ന ചോദ്യത്തിന് അത് സോണിയയുടെ വ്യക്തിപരമായ വീക്ഷണമാണെന്നും അതിനോട് കോണ്‍ഗ്രസ് വിയോജിപ്പാണുള്ളതെന്നും അഭിഷേക് മനു സിംഘ് വി പറഞ്ഞു.  

കേസിന്റെ നാള്‍വഴി പരിശോധിക്കാം

1991 മെയ് 21രാത്രിയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ മനുഷ്യബോംബായി ധനു എന്ന പെണ്‍കുട്ടി പൊട്ടിത്തെറിച്ച് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ കൊലപ്പെടുത്തുന്നത്. സോണിയാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ പ്രതി നളിനി ശ്രീഹരന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗര്‍ഭിണിയായ നളിനിയ്‌ക്ക് കനിവ് നല്‍കണമെന്നും സോണിയ പറഞ്ഞിരുന്നു.  

എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തില്‍ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം ഒരിയ്‌ക്കലും അംഗീകരിക്കരുതായിരുന്നു എന്ന വാദമുഖമാണ് അഭിഷേക് മനു സിംഘ് വി ഉയര്‍ത്തുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ജയ്റാം രമേഷും അഭിപ്രായപ്പെട്ടു.  

നളിനിയെയും മറ്റ് പ്രതികളെയും സ്വതന്ത്രരാക്കിയ സുപ്രീംകോടതി വിധിയുടെ പേരില്‍ വീണ്ടും മോദി സര്‍ക്കാരിനെ ക്രൂശിക്കാമെന്ന ദുഷ്ടലാക്ക് മാത്രമാണ് അഭിഷേക് മനു സിംഘ് വിയ്‌ക്കുള്ളത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരളിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്. 

നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെയാണ്  മോചിപ്പിച്ചത്. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീ തടവുകാരിയാണ് നളിനി. 

Tags: modi governmentഡിഎംകെസോണി് ഗാന്ധിരാജീവ് ഗാന്ധിപ്രിയങ്കാഗാന്ധിspiritrajiv gandhiഅഭിഷേക് സിംഗ് വിരാജീവ് ഗാന്ധി വധക്കേസ്സുപ്രീംകോടതിനളിനി ശ്രീഹരനെRahul Gandhiനളിനി ശ്രീഹര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

Kerala

മോദിയ്‌ക്കെതിരെ നാവിട്ടടിക്കാന്‍ അറിയാം…രാഹുല്‍ ഗാന്ധിയ്‌ക്ക് ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പേടി

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.