Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മെസിയുടെ കട്ടൗട്ട് മാറ്റാന്‍ പരാതി;നെയ്‌മറുടേയും റൊണാള്‍ഡോയുടേയും കൂടി വച്ച് ആരാധകര്‍; ‘കേസില്ലാ വക്കീല്‍’ ശ്രീജിത് പെരുമന സൂക്ഷിച്ചോളൂ എന്ന് ഫാന്‍സ്

കേസില്ലാ വക്കീലാണ് ശ്രീജിത്തെന്നും പ്രശസ്തി നേടാനുള്ള തരംതാണ ഇടപെടലുകളാണെന്നും ആരാധാകര്‍ ആരോപിച്ചു. മാത്രമല്ല, ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ അവിടെ തന്നെ കാണുമെന്നും ധൈര്യമുണ്ടേല്‍ മാറ്റിക്കാനും ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ പുഴയരുകിലെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 09:12 am IST
in Social Trend

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പോരാട്ടം മുറുകുകയാണ്. അതിനിടെയാണ് ശ്രീജിത് പെരുമന എന്ന അഭിഭാഷകന്‍ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ട് മാറ്റണമെന്ന് കാട്ടി നല്‍കിയ പരാതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ പുതിയ പോര്.  

കോഴിക്കോട് പുള്ളാവൂരില്‍ പുഴയരികിലും തുരുത്തിലുമായി ഫുട്‌ബോള്‍ ആരാധകര്‍ കട്ട് ഔട്ടുകള്‍ മാറ്റാനാണ് ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്തിലടക്കം പരാതി നല്‍കിയത്. ആരാധകര്‍ ആദ്യം അര്‍ജന്റീന സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ട് ആണ് പുഴയരികില്‍ സ്ഥാപിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായി. തൊട്ടുപിന്നാലെ ആയിരുന്നു ശ്രീജിത്തിന്റെ പരാതി. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നെന്നും കട്ടൗട്ട് മാറ്റണമെന്നുമായിരുന്നു പരാതി. എന്നാല്‍, അധികൃതര്‍ പരാതി ഗൗനിച്ചില്ല. തൊട്ടുപിന്നാലെ ബ്രസീല്‍ ഫാന്‍സ് സൂപ്പര്‍ താരം നെയ്‌മറുടേയും പോര്‍ച്ചുഗല്‍ ഫാന്‍സ് റൊണാള്‍ഡോയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയരുകില്‍ സ്ഥാപിച്ചു. ഇതും വലിയ തോതില്‍ വൈറലായി. ഫിഫ അടക്കം ഇതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.  

ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്‍പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെ മൂന്നു കട്ടൗട്ടുകളും മാറ്റണമെന്നു കാട്ടി  ശ്രീജിത്ത് പെരുമന വീണ്ടും കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് ഇമെയില്‍ വഴി പരാതി നല്‍കി. ഇതോടെ, ശ്രീജിത്തിനെതിരേ ഫുട്‌ബോള്‍ ആരാധാകര്‍ ഒന്നടങ്കം രംഗത്തെത്തി. കേസില്ലാ വക്കീലാണ് ശ്രീജിത്തെന്നും പ്രശസ്തി നേടാനുള്ള തരംതാണ ഇടപെടലുകളാണെന്നും ആരാധാകര്‍ ആരോപിച്ചു. മാത്രമല്ല, ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ അവിടെ തന്നെ കാണുമെന്നും ധൈര്യമുണ്ടേല്‍ മാറ്റിക്കാനും ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ പുഴയരുകിലെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  

Tags: footballAdvocateആരാധകര്‍ഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

പുതിയ വാര്‍ത്തകള്‍

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.