Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഉത്പാദനച്ചെലവിന് അനുസൃതമായി പാലിന് വിലയില്ല; ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാലിത്തീറ്റ വിലവര്‍ധന, ഒരുലിറ്റര്‍ പാലിന് ഏഴുരൂപയുടെ നഷ്ടം

10 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്ന പശുവിന് കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും ധാതുലവണ മിശ്രിതവുമുള്‍പ്പെടെ 440 രൂപ ചെലവാകും. പരിപാലനത്തിനുള്ള കൂലി പുറമെ. 10 ലിറ്റര്‍ പാല്‍ സംഘത്തില്‍ നല്‍കിയാല്‍ ശരാശരി 370 രൂപയാണ് ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 12:29 pm IST
inAgriculture

ആലത്തൂര്‍: ഉത്പാദനച്ചെലവിന് അനുസൃതമായി പാലിന് വില ലഭിക്കാതെ പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലവര്‍ധന ഇരുട്ടടിയായി. മില്‍മ കാലിത്തീറ്റ വില കിലോയ്‌ക്ക് 3.20 രൂപയായാണ് വര്‍ധിപ്പിച്ചത്. സാധാരണ പാല്‍വില വര്‍ധിപ്പിച്ചശേഷം കാലിത്തീറ്റവില വര്‍ധിപ്പിക്കുന്ന രീതിയില്‍ നിന്നുമാറി ഇത്തവണ കാലിത്തീറ്റവിലയാണ് ആദ്യം കൂട്ടിയത്.  

അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധിച്ചതോടെയാണ് കാലിത്തീറ്റ വില കൂട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിന്റെ പേരില്‍ പാല്‍വില കൂട്ടിയാലും ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമാവില്ല. 2019 സപ്തംബര്‍ 19 മുതല്‍ പാല്‍വില നാലുരൂപ വര്‍ധിപ്പിച്ചശേഷം മൂന്നുവര്‍ഷത്തിനിടെ കാലിത്തീറ്റവില കിലോയ്‌ക്ക് 8.40 രൂപ കൂടി. അന്ന് 19.60 രൂപയായിരുന്ന ഒരുകിലോ കാലിത്തീറ്റയ്‌ക്ക് ഇപ്പോള്‍ 28 രൂപയാണ്. നാലുതവണയാണ് വിലവര്‍ധിപ്പിച്ചത്. പാല്‍വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചപ്പോള്‍ 3.35 രൂപയാണ് കര്‍ഷകന് ലഭിച്ചത്. വില്‍പ്പന വില ലിറ്ററിന് 48 രൂപയായി തുടരുമ്പോഴും കര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്ന പാലിന് ഇപ്പോഴും ശരാശരി 37 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

കാലിത്തീറ്റ വില കുത്തനെ കൂടിയതോടെ കര്‍ഷകന് ഒരുലിറ്റര്‍ പാലിന് ഏഴുരൂപ നഷ്ടമുണ്ടാകും. 10 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്ന പശുവിന് കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും ധാതുലവണ മിശ്രിതവുമുള്‍പ്പെടെ 440 രൂപ ചെലവാകും. പരിപാലനത്തിനുള്ള കൂലി പുറമെ. 10 ലിറ്റര്‍ പാല്‍ സംഘത്തില്‍ നല്‍കിയാല്‍ ശരാശരി 370 രൂപയാണ് ലഭിക്കുക. 70 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ പാല്‍ ക്ഷീരസംഘത്തില്‍ നല്‍കുന്നത്. പാല്‍വില ലിറ്ററിന് ഏഴുരൂപ വര്‍ധിപ്പിച്ചാലേ നഷ്ടമില്ലാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. മില്‍മ നല്‍കുന്ന വിലയേക്കാള്‍ അധികമായി നാലുരൂപ എല്ലാമാസവും മില്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് ഒരുമാസം മാത്രമാണ് ലഭിച്ചത്. ഉത്പാദനച്ചെലവ് കൂടിയതോടെ കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നതിന്റെ അളവ് കുറച്ച് പ്രാദേശിക വില്‍പ്പന സജീവമാക്കി.  

മിക്കകര്‍ഷകരും വീടുകള്‍തോറുമുള്ള വില്‍പ്പന കഴിഞ്ഞുള്ള പാലാണ് സംഘത്തിലേക്കു നല്‍കുന്നത്. പ്രാദേശികമായി ലിറ്ററിന് 48-50 രൂപയ്‌ക്കാണ് കര്‍ഷകര്‍ നേരിട്ട് പാല്‍വില്‍പ്പന നടത്തുന്നത്. ഈ വില ലഭിക്കുന്നതിനാല്‍ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: കര്‍ഷകര്‍milkഉത്പാദനംCattle feed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.